ഖസ്വീദ പഠനം @ashhaar Channel on Telegram

ഖസ്വീദ പഠനം

@ashhaar


അറബി പദ്യങ്ങൾ അവയുമായി ബന്ധപ്പെട്ട ടെക്സ്റ്റ്, ഓഡിയോ, വീഡിയോ, മറ്റ് അതിനോടനുബന്ധിച്ച കാര്യങ്ങൾ മാത്രം പോസ്റ്റ് ചെയ്യുക

https://chat.whatsapp.com/H5BGuPGkLqf6uIW6Kvc9To

Contact

https://wa.me/919744990511

ഖസ്വീദ പഠനം (Malayalam)

ഖസ്വീദ പഠനം ഒരു അറബി പദ്യങ്ങൾ അവയുമായി ബന്ധപ്പെട്ട ടെക്സ്റ്റ്, ഓഡിയോ, വീഡിയോ, മറ്റ് അതിനോടനുബന്ധിച്ച കാര്യങ്ങൾ മാത്രം പോസ്റ്റ്ചെയ്യുന്ന ഒരു ടെലിഗ്രാമിൽ നിന്ന് സന്ദർശിക്കാൻ ഒരു ഏറ്റവും നല്ല സ്ഥലമാണ്. ഇവിടെ നിന്ന് അറബി ഭാഷായുടെ സൗന്ദര്യം, പരമ്പരാഗത സംഗീതങ്ങൾ, അവയ്ക്ക് അനുഗ്രഹിക്കുന്ന സ്പെഷൽ അറബി പദ്യങ്ങൾ എന്നിവ ഉള്ളവയെ ആസ്വദിക്കാനാണ് നിങ്ങളുടെ അവസരം. ഖസ്വീദ പഠനം ചാനൽ സന്ദർശിച്ച് നിങ്ങൾക്ക് അറബി ഭാഷയുടെ അപ്രത്യക്ഷ ലോകത്തെ അനുഭവിക്കാൻ അനുവദിക്കുന്ന ഒരു പ്ലാറ്റ്ഫോം ആണ്.

ഖസ്വീദ പഠനം

12 Dec, 10:15


🏮 أبو الطيب المتنبي

🪀هو أحمد بن الحسين بن الحسن بن عبد الصمد الجعفيّ الكوفيّ الكنديّ، ويُكنّى بأبي الطيب.

🪀هو شاعر حكيم عربي شهير، ومفخرة من مفاخر الأدب العربي

🪀وُلد في الكوفة سنة ٣٠٣ في منطقةٍ تُسمى كِندة.

🪀تختلف الأقوال في سبب تسميته بالمتنبّي؛
١. لقب بالمتنبي لادّعاء النبّوة في شبابه.
٢. لقب بالمتنبي لما كان مُكثراً من ذِكر الأنبياء في شعره.
٣. لُقّب به نسبة إلى النَبْوَة، ومعناها المكانُ المرتفع؛ إشارةً لرفعة شِعره وعُلوّه.

🪀قيل عنه: ”لو كان الشعر رجلا لكان المتنبي“

🪀مديح أكثر من خمسين شخصاً كان أكثرهم من الأمراء، والوُلاة، وقادة الجيوش، منهم سيف الدولة الحمدانيّ، وكافور الإخشيدي.

🪀وفاته:- يُذكر أنَّ المتنبي قال مجموعةً من الأبيات الشعرية التي تسبّبت في مقتله؛ إذ هجا خال فاتك وهو ضبة بن يزيد الأسديّ العينيّ. فتعرّض له فاتك بن أبي جهل الأسديّ والكثير من أصحابه أثناء عوده إلى بغداد. وتم قتله في النعمانية، العراق سنة ٩٦٥.

https://t.me/dept_of_arabic_language

ഖസ്വീദ പഠനം

12 Dec, 10:15


🏮محمود درويش

🪀هو من أبرز الشعراء الفلسطينيين والعرب، وعرف كأحد أدباء المقاومة والتحمت قصائده بالقضية الفلسطينية حتى سماه البعض بشاعر الجرح الفلسطيني.

🪀له ما يزيد على 30 ديوانا من الشعر والنثر بالإضافة إلى ثمانية كتب.

🪀ولد 13 مارس/آذار عام 1941 في قرية البروة في الجليل بفلسطين.

🪀عمل محررا ومترجما في صحيفة الاتحاد ومجلة الجديد وجريدة الفجر.

🪀ومن دواوينه: عصافير بلا أجنحة، أوراق الزيتون، أصدقائي لا تموتوا، عاشق من فلسطين..

🪀توفي في 9 أغسطس/آب 2008 بالولايات المتحدة إثر خضوعه لعملية القلب المفتوح ودفن بمدينة رام الله في الضفة الغربية.

ഖസ്വീദ പഠനം

12 Dec, 10:15


🏮أحمد شوقي

🪀هو أحد أعمدة الشعر العربي الحديث، ورائد النهضة الشعرية العربية، اعتلى عرش الشعر العربي فلُقب بأمير الشعراء عام 1927م.

🪀ولد أحمد شوقي علي أحمد شوقي بك في القاهرة عام 1869م.

🪀كان مثقفاً ثقافة متنوعة الأركان، فقد انكب على قراءة كتب الأدب العربي وداوم على مطالعتها، لا سيما كتب فحول الشعر أمثال: البحتري، والمتنبي، وكتب كبار الأدباء ككتاب الحيوان للجاحظ.

🪀مؤلّفات الشاعر أحمد شوقي:-
💌ديوان الشوقيّات
💌عذراء الهند (رواية)
💌لادياس (رواية)
💌(مسرحية)عنترة، (مسرحية) مجنون ليلى.
💌كتاب دول العرب وعظماء الإسلام

🪀وفي مساء 13 تشرين الأول/أكتوبر عام 1932م أفلت شمس الشاعر المبدع أحمد شوقي.
وحين دُفن كُتب على قبره بيتان من قصيدة (نهج البردة) التي نظمها في مدح رسول الله ﷺ، إذ كان قد وصى بذلك قبل موته، وهذان البيتان هما:

يَا أحمدَ الخَيْرَ، لي جاهٌ بِتَسْمِيَتي
وَكَيْف لا يَتَسامى بالرَّسولِ سَمِيّ؟
إنْ جَلَّ ذَنْبِي عَنِ الغُفْرانِ لي أمَلٌ
فِي اللهِ يَجْعَلُنِي في خَيْرِ مُعْتَصمِ

https://t.me/dept_of_arabic_language

https://instagram.com/dept_of_arabiclanguage?utm_medium=copy_link

ഖസ്വീദ പഠനം

12 Dec, 10:06


يا ليت الشباب يعود يوما
..

ഖസ്വീദ പഠനം

12 Dec, 10:00


ليت وهل ينفع شيئا ليت ... ليت شبابا بوع فاشتريت
أمسِ الذي مر على قُرْبه ... يَعْجِزُ أهل الأرض عن رده

യുവത്വമോ, കഴിഞ്ഞുപോയ സമയമോ ആർക്കും തിരിച്ച് കൊണ്ട് വരാനാവില്ല.

العلم من المهد إلى اللحد
ജനനം മുതൽ മരണം വരെ അറിവ് നേടിക്കൊണ്ടിരിക്കണം. ഔദ്യോഗികമായും അല്ലാതെയും. നാഥൻ തുണക്കട്ടെ ആമീൻ.

ഖസ്വീദ പഠനം

12 Dec, 07:05


ان القلوب اذا تنافر ودّها...
مثل الزجاجة كسرها لا يجبر

പരസ്പരം ഉൾകൊണ്ട് നല്ല ബന്ധ്ങ്ങൾ കാത്ത് സൂക്ഷിക്കുക,വിളളലുകളില്ലാതെ,,,
അടുത്തറിഞ്ഞ ഹൃദയങ്ങളുടെ അകൽച്ച അസഹിനീയമാണ്, പൂർവ്വസ്തിഥിയിലേക്കുളള അവയുടെ മടക്കം വളരെ പ്രയാസവും

ഖസ്വീദ പഠനം

11 Dec, 10:38


لِلَّهِ دَرُّكِ يَا إِمَارَةَ شَارِقَة أَنْتِ الْمُلَقَّبُ فِي الثَّقَافَةِ "عَاصِمُ"
رَبّاَكِ والِدُكِ الْكَرِيمُ بِحِكْمَةٍ لَمَّا رَآهَا صَاحَ عَجَبًا أَبْكَمُ
سُلْطاَنُ(1) مَجْدٍ وَالْمَعَارِفِ وَالْقِيَمْ عُنْوانُ فَخْرٍ كُلُّنَا نَغْتَنِمُ
إِنْ لَمْ يَكُنْ فِيهَا سِوَى مَا تَنْعَقِدْ مِنْ مَعْرَضِ الْكُتُبِ اكْتَفَى هِي أَعْظَمُ
عَلَمُ الإمَاراتِ ارْتَفَعْ فَوْقَ الأُمَمْ بِاسْمِ الْكِتَابِ وَذَاكَ خَيْرٌ يُكْرَمُ
يَا حَبَّذَا شَمْسُ الثَّقَافَةِ وَالْعُلُومْ طَلَعَ السَّمَا مُتَلَأْلَأً يَتَضَرَّمُ
شُكْراً جَزِيلاً كُلَّ مَنْ يَتَجَاهَدُ خَلْفَ الْمَعَارِضِ رَأْسُهُمْ هُوَ حَاكِمُ
والله يَحْفَظُكُمْ وَطَوَّلَ عُمْرَكُمْ مَا دَامَ كُتُبٌ، كَاتِبُ يُحْتَرَمُ

അർത്ഥം ഇങ്ങനെ :

1. ഷാർജാ ഇമാറാത്; നീ എത്ര സുന്ദരി, സംസ്കാരത്തിന്റെ തലസ്ഥാനമെന്നാണല്ലോ നിന്റെ ഓമനപ്പേര്.
2. നിന്റെ രക്ഷകൻ അരുമയോടെ നിന്നെ വളർത്തി, അതു കണ്ടപ്പോൾ (സംസാരിക്കാത്ത) പൊട്ടനും ആഴ്ചര്യത്താൽ അട്ടഹസിച്ചു പോയി.
3. ആഭിജാത്യം, വിജ്ഞാനം, മൂല്യങ്ങൾ എന്നിവയുടെ സുൽതാൻ (ആ രക്ഷിതാവ്), അന്തസ്സിന്റെ മേൽവിലാസവും അദ്ദേഹം. നമ്മളെല്ലാം പലതും നേടുന്നു.
4. ബുൿഫെയറല്ലാതെ മറ്റൊന്നും ഇവിടെ ഇല്ലെങ്കിൽ പോലും ഇതു തന്നെ മതി എന്തിനും. അത്രത്തോളം ഇതു മഹത്തരമാണ്.
5. പുസ്തകത്തിന്റെ പേരിൽ ഇമാറാതിന്റെ പതാക ലോക രാജ്യങ്ങൾക്കിടയിൽ ഉയർന്നു പാറുന്നു. അത് ആദരിക്കപ്പെടേണ്ട നന്മ തന്നെ.
6. സംസ്കാരത്തിന്റെയും വിദ്യയുടെയും ആദിത്യൻ ആകാശത്തിൽ കത്തിത്തിളഞ്ഞുന്നു.
7. എക്സിബിഷനു പിന്നിൽ പ്രവർത്തിച്ച എലലാവർക്കും നന്ദി. അവരിലൊരാളാണ് ഭരണാധികാരിയും.
8. പുസ്തകവും എഴുത്തുകാരനും ആദരിക്കപ്പെടുന്ന കാലത്തോളം അല്ലാഹു നിങ്ങളെ കാത്തു കൊള്ളട്ടെ. നിങ്ങൾ നീണാൾ വാഴട്ടെ.

ഷാര്‍ജ ബുക് ഫെയറില്‍ സിറാജ് സംഘടിപ്പിക്കുന്ന പൈതൃക സംഗീത പരിപാടിയില്‍ അവതരിപ്പിക്കാന്‍ അറബിയില്‍ ഒരു കവിത വേണമെന്ന് സുഹൃത്ത് സുബൈര്‍ നിരന്തരം വിളിച്ച് നിര്‍ബന്ധിച്ചു. പെട്ടൊന്നൊരു കവിത അതും അറബിയിലെഴുതാന്‍ കഴിയില്ലെന്ന് ഞാന്‍ അറിയിച്ചു. ശ്രമിക്കാഞ്ഞിട്ടല്ല; വരണ്ടേ. ഒഴിഞ്ഞു മാറിയിട്ടും അവന്‍ വിട്ടില്ല. രണ്ടു നാള്‍ കഴിഞ്ഞ് പിന്നെയും വിളിച്ചു. സുഹൃത്ത് അബ്ദുല്‍ ബസ്വീര്‍ സഖാഫിയുടെ ഒരറബിക്കവിതയുടെ അവസാനത്തെ പകുതിയായി എട്ടു വരികള്‍ ബുക് ഫെയറിനെയും ഷാര്‍ജയെയും ഭരണാധികാരിയെയും പുകഴ്ത്തി ഞാനെഴിതി. അവസാനം അതു സംഭവിച്ചു. പക്ഷേ അത് അവതരിപ്പിക്കപ്പെട്ടില്ല എന്നാണറിയാന്‍ കഴിഞ്ഞത്. എന്നെ സഹായിക്കാന്‍ സുഹൃത്ത് വാണിയമ്പലവും ശ്രമിച്ചതും നന്ദിയോടെ ഓര്‍ക്കുന്നു. പക്ഷേ ഒരു കാര്യം എനിക്കു മനസ്സിലായി; ഇനി ഭാവിയിലെങ്കിലും ഒരറബിക്കവിയായിത്തീരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന്. ഇതൊന്നു കേട്ടു നോക്കൂ.


https://www.facebook.com/share/18oEmmPX8M/?mibextid=WC7FNe

ഖസ്വീദ പഠനം

08 Dec, 06:53


.

ഖസ്വീദ പഠനം

08 Dec, 06:53


ഗദീര്‍


ഹജ്ജതുല്‍ വിദാഅ് കഴിഞ്ഞ് വരുമ്പോള്‍ ഖുമ്മിലെ ഗദീറിനു സമീപം വെച്ച് പതിനായിരക്കണക്കിന് അനുചരരെ സാക്ഷി നിര്‍ത്തി നബിﷺ “മന്‍ കുന്‍തു മൗലാഹു ഫ അലീ ഹാദാ മൗലാഹു” എന്നു പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് ഗദീര്‍ മുബാറക് എന്നു പറഞ്ഞത്. ഇത് നൂറിലേറെ റിപ്പോര്‍ട്ടുകളിലൂടെ സ്ഥിരപ്പെട്ടതിനാലും ഇമാം മുസ്‌ലിമും അഹ്മദും തിര്‍മിദിയുമൊക്കെ സ്വഹീഹായി ഉദ്ദരിച്ചതിനാലും അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

أخبرنا عَبْدُ اللَّهِ بْنُ عَلِيِّ بْنِ مُحَمَّدِ بْنِ بِشْرَانَ ، قَالَ : أخبرنا عَلِيُّ بْنُ عُمَرَ الْحَافِظُ ، قَالَ : حَدَّثَنَا أَبُو نَصْرٍ حَبْشُونُ بْنُ مُوسَى بْنِ أَيُّوبَ الْخَلالُ ، قَالَ : حَدَّثَنَا عَلِيُّ بْنُ سَعِيدٍ الرَّمْلِيُّ ، قَالَ : حَدَّثَنَا ضَمْرَةُ بْنُ رَبِيعَةَ الْقُرَشِيُّ ، عَنِ ابْنِ شَوْذَبٍ ، عَنْ مَطَرٍ الْوَرَّاقِ ، عَنْ شَهْرِ بْنِ حَوْشَبٍ ، عَنْ أَبِي هُرَيْرَةَ ، قَالَ : مَنْ صَامَ يَوْمَ ثَمَانِ عَشْرَةَ مِنْ ذِي الْحِجَّةِ كُتِبَ لَهُ صِيَامُ سِتِّينَ شَهْرًا ، وَهُوَ يَوْمُ غَدِيرِ خُمٍّ لَمَّا أَخَذَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِيَدِ عَلِيِّ بْنِ أَبِي طَالِبٍ ، فَقَالَ : " أَلَسْتُ وَلِيُّ الْمُؤْمِنِينَ ؟ " ، قَالُوا : بَلَى يا رَسُولَ اللَّهِ ، قَالَ : " مَنْ كُنْتُ مَولاهُ فَعَلِيٌّ مَوْلاهُ " ، فَقَالَ عُمَرُ بْنُ الْخَطَّابِ : بَخٍ بَخٍ لَكَ يَابْنَ أَبِي طَالِبٍ أَصْبَحْتَ مَوْلايَ وَمَوْلَى كُلِّ مُسْلِمٍ ، فَأَنْزَلَ اللَّهُ : الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ سورة المائدة آية 3 ، وَمَنْ صَامَ يَوْمَ سَبْعَةٍ وَعِشْرِينَ مِنْ رَجَبٍ كُتِبَ لَهُ صِيَامُ سِتِّينَ شَهْرًا ، وَهُوَ أَوَّلُ يَوْمٍ نَزَلَ جِبْرِيلُ عَلَيْهِ السَّلامُ عَلَى مُحَمَّدٍ ﷺ بِالرِّسَالَةِ ، اشْتُهِرَ هَذَا الْحَدِيثُ مِنْ رِوَايَةِ حَبْشُونَ وَكَانَ يُقَالُ إِنَّهُ تَفَرَّدَ بِهِ ، وَقَدْ تَابَعَهُ عَلَيْهِ أَحْمَدُ بْنُ عَبْدِ اللَّهِ بْنِ النِّيرِيِّ فَرَوَاهُ عَنْ عَلِيِّ بْنِ سَعِيدٍ ، أَخْبَرَنِيهِ الأَزْهَرِيُّ ، قَالَ : حَدَّثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ ابْنِ أَخِي مِيمِيٍّ ، قَالَ : حَدَّثَنَا أَحْمَدُ بْنُ عَبْدِ اللَّهِ بْنِ أَحْمَدَ بْنِ الْعَبَّاسِ بْنِ سَالِمِ بْنِ مِهْرَانَ الْمَعْرُوفُ بِابْنِ النِّيرِيِّ إِمْلاءً ، قَالَ : حَدَّثَنَا عَلِيُّ بْنُ سَعِيدٍ الشَّامِيُّ ، قَالَ : حَدَّثَنَا ضَمْرَةُ بْنُ رَبِيعَةَ ، عَنِ ابْنِ شَوْذَبٍ ، عَنْ مَطَرٍ ، عَنْ شَهْرِ بْنِ حَوْشَبٍ ، عَنْ أَبِي هُرَيْرَةَ ، قَالَ : مَنْ صَامَ يَوْمَ ثَمَانِيَةَ عَشَرَ مِنْ ذِي الْحِجَّةِ ، وَذَكَرَ مِثْلَ مَا تَقَدَّمَ أَوْ نَحْوَهُ

ഉമര്‍ (റ) ആശംസ നേര്‍ന്നത് ഇങ്ങനെ : ബഖിന്‍ ബഖിന്‍ ലക യബ്‌ന അബീത്വാലിബ് അസ്വബഹ്ത മൗലായ വ മൗലാ കുല്ലി മുസ്‌ലിമിന് ‍(ആശംസകള്‍ ഏ അബൂത്വാലിബിന്റെ മകനേ. നിങ്ങള്‍ എന്റെയും മുഴുവന്‍ മുസ്‌ലിംകളുടെയും യജമാനനായിരിക്കുന്നു).

സ്വഹാബിയായ ഹസ്സാനുബ്‌നു സ്വാബിത് ഗദീര്‍ഖുമ്മിന്റെ സന്ദര്‍ഭത്തില്‍ ഇങ്ങനെ കവിത പാടിയിരുന്നു :

يناديهم يوم الغدير نبيهم * بخم وأسمع بالرسول مناديا
فقال: فمن مولاكم ونبيكم؟ * فقالوا ولم يبدوا هناك التعاميا
إلهك مولانا وأنت نبينا * ولم تلق منا في الولاية عاصيا
فقال له: قم يا علي؟ فإنني * رضيتك من بعدي إماما وهاديا
فمن كنت مولاه فهذا وليه * فكونوا له أتباع صدق مواليا
هناك دعا اللهم؟ وال وليه * وكن للذي عادا عليا معادي\

സയ്യിദുനാ അലിയുടെ ഗൗരവമേറിയ ഉപദേശം കേള്‍ക്കുക : എന്നെ സ്‌നേഹിച്ചു ചിലര്‍ നരകത്തില്‍ കടക്കും. എന്നെ വെറുത്തു മറ്റു ചിലരും. തബൂക്കിലേക്കു പോയപ്പോള്‍ അവസാനം “അന്‍ത മിന്നീ കമന്‍സിലതി ഹാറൂന ലി മൂസാ” റസൂൽﷺ എന്നു കൂടി പറഞ്ഞു.

ഖസ്വീദ പഠനം

08 Dec, 06:13


يا رسول الله عذرا اننا في زمان فيه امر الرشد غاب

"അല്ലാഹുവിന്റെ റസൂലേ... പൊറുത്താലും ; സന്മാർഗ്ഗ കാര്യം നഷ്ടപ്പെട്ട ഒരു കാലഘട്ടത്തിലാണ് ഞങ്ങൾ…"

ഇസ്ലാമിക സംസ്കാരത്തെ, പാരമ്പര്യത്തെ നശിപ്പിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നു. ഭീകരതയെ തുറന്ന് കാണിച്ചുകൊണ്ട് പുണ്യ റസൂൽ (സ) യോട് ആവലാതി ബോധിപ്പിക്കുന്ന വരികളുമായി, ദുബായ് ഭരണാധികാരി മുഹമ്മദ് ബ്നു റാശിദ് ആൽ മക്തൂമിന്റെ കവിത മനസ്സുകളെ ചിന്തിപ്പിക്കുന്നു.

ഖസ്വീദ പഠനം

08 Dec, 06:03


#പാട്ടു_പാടാമോ?

ഇന്നൊരു പോസ്റ്റ് ശ്രദ്ധയിൽ പെട്ടു.
പാട്ടുപാടുന്ന സമ്പ്രദായം ഇസ്‌ലാമിൽ വകവെച്ചിട്ടില്ലെന്നാണ് അതിന്റെ ഉള്ളടക്കം. പാട്ടുപാടിയും താളാത്മകമായും ദുആ ചെയ്യുന്നത് അദബു ലംഘനമാണെന്നാണ് ചോദ്യരൂപത്തിൽ കുറിപ്പുകാരൻ പറയുന്നത്. കവിത ശരിക്കും ഗാനമാണോ ? ഇവ തമ്മിലുള്ള വ്യത്യാസം എന്താണ് ? എന്നൊക്കെ ചോദിച്ചപ്പോൾ കമന്റു ബോക്സിൽ ഒരാൾ ന്യായമായും ഗാനത്തിന്റെ അറബിയെന്താണ് എന്ന് ചോദിച്ചിട്ടുണ്ട്, മറുപടി : الغناء എന്ന് തന്നെ. സന്തോഷം. ഓർമയിലുള്ള പ്രസിദ്ധമായ ഒരു ഹദീസ് ഉദ്ധരിക്കാം:

عن عائشة رضي الله عنها أن أبا بكر رضي الله عنه دخل عليها وعندها جاريتان في أيام منى تغنيان وتدففان وتضربان والنبي صلى الله عليه وسلم متغش بثوبه فانتهرهما أبو بكر فكشف النبي صلى الله عليه وسلم عن وجهه فقال دعهما يا أبا بكر فإنها أيام عيد وتلك الأيام أيام منى

ആയിശ റ. തന്റെ അനുഭവം പറയുകയാണ് : മിനയിലുണ്ടായിരുന്ന ദിവസങ്ങൾ. നബിﷺ തന്റെ കൂടെയാണുള്ളത്. ഉപ്പയായ സ്വിദ്ദീഖ് റ. അങ്ങോട്ട് കയറി വന്നു. അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ ചൊടിപ്പിച്ചു. രണ്ടു ബാലികമാർ ഗാനമാലപിക്കുന്നു! അവർ ദഫ് മുട്ടുന്നു!! താളത്തിൽ കൊട്ടുന്നു!!! നബി തിരുമേനിയാണെങ്കിലോ വസ്ത്രാഞ്ചലം കൊണ്ട് തന്റെ മുഖം മറച്ചിരിക്കുന്നു. എല്ലാം നിർത്തിവെക്കാൻ അദ്ദേഹം അവരോടാവശ്യപ്പെട്ടു. ഉടനെ നബിﷺ മുഖത്തു നിന്നു വസ്ത്രം മാറ്റി, സിദ്ദീഖ് റ.വിനെ വിലക്കി : "അവരെ വിട്ടേക്കൂ അബൂബക്റേ..., ഇന്നവരുടെ ആഘോഷ ദിവസമല്ലേ."
ഈ ഹദീസിലെ നാലു പദങ്ങൾ ശ്രദ്ധിക്കുക,
1). جاريتان = രണ്ടു ബാലികമാർ
2). تغنيان = ഗാനമാലപിക്കുന്നു
3). تدففان = ദഫ് മുട്ടുന്നു
4). تضربان = താളത്തിൽ കൊട്ടുന്നു

അവർ അന്ന് തിരഞ്ഞെടുത്ത ഗാനമേതാണെന്ന് ചില ഹദീസുകളിൽ വന്നിട്ടുണ്ട് - അതിലെ അഭിപ്രായാന്തരങ്ങൾ ഇവിടെ പ്രസക്തമല്ലാത്തതിനാൽ പറയേണ്ടതില്ല. ചുരുക്കത്തിൽ അവർ ഗാനം ആലപിച്ചു (الغناء എന്നതിന്റെ ക്രിയാ രൂപമാണ് تغنيان). മാത്രമല്ല,
ദഫ്മുട്ടി, താളത്തിൽ കൊട്ടി. ആര്? രണ്ടു ജാരിയതുകൾ അഥവാ, വിവേകബുദ്ധിയെത്തിയ പ്രായപൂർത്തി ആയിട്ടില്ലാത്ത രണ്ടു ബാലികമാർ. ആ പ്രായത്തിലുള്ള കുട്ടികൾ എങ്ങനെ ഗാനങ്ങൾ പഠിച്ചു? ഒരേ ഈണത്തിൽ പാടി? ദഫ് മുട്ടി? ഒരേ താളത്തിൽ കൊട്ടി? തീർച്ചയായും അവരുടെ രക്ഷിതാക്കൾ പരിശീലനം നൽകിയിട്ടുണ്ടാവും. അവരാരാണ്? സ്വഹാബത്തുൽ കിറാം - തിരുസഖാക്കൾ. താരകങ്ങളാണെന്നും ആരെ അനുധാവനം ചെയ്താലും നിങ്ങൾ സൻമാർഗം പ്രാപിച്ചിരിക്കുന്നുവെന്നും നബിﷺ സാക്ഷ്യപ്പെടുത്തിയവർ. തിരുനബിﷺയും സ്വഹാബത്തും അനുവദനീയമാക്കിയതിനെ നാം തള്ളണമെന്നാണോ? ചിന്തകൾ കുറേക്കൂടി ആരോഗ്യകരമാകണം.

ഗാനം മൗലികമായി അനുവദനീയമാണെന്നാണ് ഈ സംഭവം പറയുന്നത്. അനേകം ഉദാഹരണങ്ങൾ ചൂണ്ടി കാണിക്കാനുണ്ട്. നിഷിദ്ധമാകുന്നത് മറ്റു ചില കാരണങ്ങൾ ചേരുമ്പോളാണ്.

ഖസ്വീദ പഠനം

06 Dec, 17:45


അളളാഹുവിന്റെ അനുഗ്രഹം കൊണ്ടും നിങ്ങളുടെയെല്ലാം പ്രാർത്ഥന കൊണ്ടും അനന്തമായ അറേബ്യൻ കവിതാ ശകലങ്ങൾ സാഹചര്യാനുസരണം തെരഞ്ഞെടുക്കാൻ ശ്രമിച്ചു, ചിലപ്പോൾ മാറ്റങ്ങൾ വരുത്തി, മറ്റു ചിലപ്പോൾ ആശയങ്ങൾ സ്വന്തം വാക്കുകളിലൂടെ പകർത്തി ഇവിടെ പങ്കുവെച്ച് വർഷങ്ങളായി….

ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കുമ്പോൾ കണ്ട കാഴ്ചകളാണ് കവിതയുടെ ആശയമായി വന്നത്, പദാർത്ഥങ്ങൾക്ക് ഊന്നൽ നൽകാതെ…. നമ്മുടെ പരിമിതികൾക്കപ്പുറത്ത് ഒരു സത്യമുണ്ടെങ്കിൽ അതിനെ നാം കണാതെ പോവരുത് എന്ന് വളരെ നിശബ്ദമായി പറയാൻ, എല്ലാത്തിലുമുപരി നല്ല ചിന്തകളാണ് നമ്മെ ഒരുമിപ്പിക്കേണ്ടത് എന്ന് ഓർമിപ്പിക്കാൻ ഒരു വെളിച്ചമാവാൻ വേണ്ടി…

സംസ്കാരവും സംസ്കരണവും മതവും രാഷ്ട്രീയവും സാമൂഹിക വിഷയങ്ങളും കടന്നുവന്നു, അതിൽ നല്ല വ്യക്തിത്വത്തിനും സ്വഭാവ ഗുണങ്ങൾക്കും ഊന്നൽ നൽകി, വിശ്വാസിയുടെ യഥാർത്ഥ ലക്ഷ്യമെന്തെന്ന് പലപ്പോഴായി ഓർമിപ്പിച്ചുകൊണ്ട്

ഈ ഉദ്യമത്തിൽ വാക്കുകൾ കൊണ്ടും വിരൽ തുമ്പുകൾ കൊണ്ടും👍🏻 സുഗന്ധ പുഷ്പങ്ങൾ കൊണ്ടും 🌻🌹🌷എനിക്ക് ഊർജ്ജം പകർന്ന, പ്രോത്സാഹിപ്പിച്ച, എന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി, നല്ല ഉദ്ധേശങ്ങൾ ദൈവം തിരസ്കരിക്കില്ല. കവിതക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ ഗ്രൂപ്പ്. ഈ ഉദ്യമത്തെ അളളാഹു സ്വീകരിക്കട്ടെ എന്ന് പ്രാർത്ഥനയോടെ

ഒരാൾക്കെങ്കിലും ഇത് വെളിച്ചമായെങ്കിൽ, ഒരു വിളിയായെങ്കിൽ, സത്യം മനസ്സിലാക്കാനുളള ഒരു അവസരമായെങ്കിൽ, ആ നന്മ അളളാഹു സ്വീകരിക്കട്ടെ, എന്നിൽ നിന്നും കവിത മറ്റുളളവർക്ക് എത്തിച്ച കൂട്ടുകാരിൽ നിന്നും

🖊️ Muhammed Naqeeb

ഖസ്വീദ പഠനം

06 Dec, 17:41


لا تكنْ حُلواً فتُؤكل...
لا ولا مرّا فترمى
എല്ലാ കാര്യത്തിലുമെന്ന പോലെ വ്യക്തിത്വത്തിലും ഒരു മദ്ധ്യ-മിതത്വമാണ് ഭൂഷണം,,
വഴിയെ പോകുന്നവരെല്ലാം കൊട്ടുന്ന ചെണ്ടയാകും വിധം താഴാതെ, ആർക്കും അടുക്കാനാവാത്ത വിധം പരുശനുമാവാതെ ഒരു മിതവാൻ,,
മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ചിട്ട് ഇറക്കാനും വയ്യ എന്നായാൽ വളരെ നന്ന്

ഖസ്വീദ പഠനം

06 Dec, 17:27


إن كان ربي معي ما لي وللناس*
فكن مع الله واهجر كل وسواس/
السائرون على درب الهدى نجحوا*
وخاب أهل الخنا والكيف والكاس/
والجامعون كنوز الأرض من خبث*
ومن فساد أراهم أهل إفلاس/
لا يطمئن فؤادي في الدنى ابدا*
إلا بذكرك في صبح وإغلاس/
من يعرف النور لا يهفو الى ظلم*
أيعشق الفحم من يحظى بألماس/
يا من له كل ما في الكون أجمعه*
أنر لنا القلب قبل العين والراس/
وهب لنا منك رضوانا ومغفرة*
فلا نرى أبدا شيئا من الباس/
فانت وحدك من نحيا لنعبده*
ونستريح إلى أنوار أقداس/

ഖസ്വീദ പഠനം

06 Dec, 16:18


وكلُّ كَسرٍ فإنَّ الدِّينَ يَجْبُرُهُ ...
وما لِكَسْرِ قَناةِ الدِّين جُبرانُ 🌻🌻
വിശ്വാസം എന്നുളളത് തുമ്മിയാൽ തെറിക്കുന്ന മൂക്കല്ലെങ്കിലും ഏകദൈവാരാധനക്ക് വിരുദ്ധമായതിൽ നിന്നും വിശ്വാസി മാറി നിൽക്കണം,
ചിന്തയിലും ചിഹനത്തിലും,, നിലവിളക്കിന്റെ ചെറിയ പ്രകാശത്തിന് വേണ്ടി ഹൃദയത്തിലുളള പ്രകശം കെടുത്തണോ??,,
പിന്നെ നിലവിളിച്ചിട്ടും കാര്യമുണ്ടാകില്ല

لقد هاج الفراغ عليك شغلاً .....
وأسباب البلاء من الفراغ 🌻🌻
`വെറുതെയിരിക്കുക' എന്നത് ഒരു ജോലിയാക്കിയവരാണ് പിന്തിരിപ്പന്മാർ,,,
മടിയന്റെ തല സാത്താന്റ പണിപ്പുര എന്നത് യാഥാർത്ഥ്യമാക്കാൻ അവർ എല്ലാതിനേയും സമരം ചെയ്ത് തോൽപ്പിക്കാൻ ശ്രമിക്കുന്നു

اذا كنت في كل الأمور معاتباً....
صَديقَكَ لَمْ تَلْقَ الذي لاَ تُعَاتبُه🌻🌻
ഈ കൂട്ടുകാരല്ലാതെ മറ്റു ചിലരാണെങ്കിൽ ഞാൻ നന്നായി പെരുമാറും എന്നത് വെറും വാക്കാണ്,,,
നാട്ടിൽ ഭാര്യയുമായി കലഹിക്കുന്നവൻ, ഉപദ്രവിക്കുന്നവൻ അവളെ ഗൾഫിൽ കൊണ്ട് പോയാലും തഥൈവ,,
നടു കടലിലും നായ നക്കിയേ കുടിക്കൂ എന്നത് വെറും ചൊല്ല് മാത്രമല്ല

على المرء أن يسعى ويبذل جهده...
وليس عليه أن يساعده الدهر 🌻🌻
അദ്ധ്വാനിക്കുക, പരിശ്രമിക്കുക,
പിന്നെ അളളാഹുവിനോട് തേടുക,,
ലക്ഷ്യം നേടാനുളള ഏക വഴി അത് തന്നെയാണ്,,,
ഒന്നും ചെയ്യാതെ അടുത്ത മഴക്കാലം വരുമ്പോഴേക്ക് കര്യങ്ങൾ ശരിയാകും എന്ന് ധരിക്കുന്നവർക്ക് കൈ നനയാതെയും മീൻ പിടിക്കാനാവും

لأَشْكُرَنَّكَ مَعْرُوفًا هَمَمْتَ بِهِ....
إِنَّ اهْتِمَامَكَ بِالْمَعْرُوفِ مَعْرُوف 🌻🌻
ഒരാളുടെ മനസ്സിലെ സന്തോഷത്തിന് നാം കാരണമാവുക എന്നതിനേക്കാൾ നല്ല കാര്യമില്ല,,
ഒരു പുഞ്ചിരി കൊണ്ട്,തലോടുന്ന ഒരു വാക്കുകൊണ്ട് ഒരുപാട് മനസ്സുകളെ നമുക്ക് തണുപ്പിക്കാനാവും,,
ഇനി ചെയ്യാനായില്ലെങ്കിലും അതിനുളള മനസ്സുണ്ടാവുക എന്നതും അഭിനന്ദനീയമാണ്

إذا ما أتيت الأمر من غير بابه ***
ضللت وإن تقصد إلى الباب تهتدي🌻🌻
കാര്യങ്ങളെ നേരെ ചൊവ്വേ സമീപിക്കുക, വാക്കിലും പ്രവർത്തനത്തിലും സുതാര്യത പാലിക്കുക, വളഞ്ഞ വഴികൾ അവലംബിക്കുന്നവർക്ക് കൃതൃമ കാരണങ്ങൾ കണ്ടെത്തേണ്ടി വരും

العِلْمُ يَجْلُو الْعَمَى عَنْ قَلْبِ صاحِبِهِ...
كَما يُجْلِي سَوَادَ الظُّلْمَةِ القَمَرُ 🌻🌻
കാഴ്ച ഇല്ലാത്തവരേക്കാൾ വഴിയിൽ തട്ടിത്തടഞ്ഞ് വീഴുന്നവർ അറിവില്ലാത്തവരാണ്,,,വിജ്ഞാനം ഹൃദയത്തിൽ പ്രകാശം പരത്തുന്നു,,അതിലൂടെ, സഞ്ചരിക്കാനുളള വഴി വ്യക്തമാവുന്നു

العبدُ حرٌّ إن قَنَعْ...
والحرُّ عبدٌ إن طمع🌻🌻
സമ്പത്തിനോട് ആർത്തി തീരാത്തവനാണ് യഥാർത്ഥ ദരിദ്രൻ,,അവനെത്ര മുതലാളിയാണെങ്കിലും,,,
അതേ സമയം ഉളളത് കൊണ്ട് തൃപ്തിപ്പെടുന്നവൻ എെശര്യവാനായി കഴിയുന്നു,,ആ മനസ്സ് കൊണ്ട്

الحُرُّ يأبى أن يبيعَ ضميرَه . . .
بجميعِ ما في الأرضِ من أموال🌻🌻
തന്റെ സ്വത്തവും ആത്മാഭിമാനവും അന്യന്റെ താൽപര്യങ്ങൾക്ക് പണയം വെക്കാതെ,,
നിർഭയ മനസ്സുമായി എല്ലാവർക്കും ജീവിക്കാൻ കഴിയുന്നഭാരതത്തെ നമുക്ക് സ്വതന്ത്ര ഭാരതമെന്ന് വിളിക്കാം,

من كان للعقل سلطان عليه غدا
وما على نفسه للحرص سلطان🌻🌻
വികാരങ്ങൾക്കടിമപ്പെടാതെ വിവേകപൂർണ്ണമായി ചിന്തിക്കാനും തീരുമാനമെടുക്കാനും തയ്യാറാവുക,,അത് മനസ്സിനെ കൂടുതൽ സ്വസ്ഥമാക്കും🌻🌹

وإنْ بُليتَ بشخصٍ لاَ خَلاقَ لهُ....
فكُنْ كأنَّكَ لمْ تسمعْ ولمْ يَقُلِ 🌻🌻
കേൾക്കുന്ന എല്ലാത്തിനും, പറയുന്ന എല്ലാവർക്കും മറുപടി പ്രായോഗിമല്ല, അശാസ്ത്രീയവുമാണ്,,
മറുപടി അർഹിക്കാത്തവ കണ്ടില്ലെന്ന് നടിക്കുക,കേട്ടില്ലെന്നും,,
എല്ലാ ഗട്ടറിലും വണ്ടി നിറുത്തിയാൽ പിന്നെ അതിനേ നേരം കാണൂ,🌻🌹

أماوِيّ! إنّ المالَ غادٍ ورائِحٌ....
ويبقى من المالِ الأحاديثُ والذّكرُ🌻🌻
അത് തന്നെയാണ് പണത്തിന്റെ അവസ്ഥ,,ഇന്ന് വരും നാളെ പോകും,,
അത്കൊണ്ട് ഉളള പണം നല്ല സംരംഭങ്ങൾക്ക് ഉപയോഗിക്കുക,,,
രഹസ്യമായി,മാലോകർ കേൾക്കെ വിളിച്ച് പറയാതെ🌻🌹

وليس فراغ القلب مجدا ورفعة ...
ولكنّ شغل القلب للهمّ رافع🌻🌻
ഏറ്റവും കൂടുതൽ വിശ്രമിക്കുന്നവൻ കൂടുതൽ അദ്ധ്വാനിക്കുന്നവനാണ്,,നമുക്ക് പുതുമകൾ തെടാം,,അപ്പോൾ മുഷിപ്പുണ്ടാവില്ല🌻🌹

هجرتك حتى قيل لا يعرف الهوى ...
وزرتك حتى قيل ليس له صبر🌻🌻
ഒരു ദിവസം വിളിച്ചില്ലെങ്കിൽ, ഒരു മെസേജിന് ഇളിച്ചില്ലെങ്കിൽ അവൾ പറയും `നിങ്ങൾക്കൊട്ടും സ്നേഹമില്ലെന്ന്, എന്നാൽ, ഒന്ന് രണ്ട് മണിക്കൂർ ചാറ്റാം എന്ന് വിചാരിച്ചാൽ അവൾ പറയും `നിങ്ങൾക്കൊട്ടും ക്ഷമയില്ലെന്ന്, എനിക്ക് സമയവും'..
മിതത്വം, അത് തന്നെയാണ് സമത്വം🌻🌹

ഖസ്വീദ പഠനം

06 Dec, 16:18


كُلُّ الكروب فَإِنَّ اللَّهَ يُفرّجُهَا.....
إِنْ شَيَّعَ الْمَرْءَ إِخْلاصٌ وَإِيمَانُ 🌻🌻
ദീനിനേക്കാൾ മറ്റുളള കാര്യങ്ങളോട് ആത്മാർത്ഥതയും സമുദായ താൽപര്യത്തേക്കാൾ സ്വന്തം കര്യത്തിന് മുൻഗണനയും നൽകുന്നവരാണ് ദീനിന്റെ യഥാർത്ഥ ശത്രുക്കൾ, അവർ തന്നെയാണ് അനൈക്യത്തിന്റെ വാക്താക്കളും🌻🌹

عليك بتقوى الله إن كنت غافلا
فيأتيك رزق الله من حيث لا تدري🌻
ജീവിച്ച് പോണ്ടേ
ഈ ആശങ്ക നമ്മുടെ ഒരുപാട് സ്വപ്നങ്ങളെ തല്ലിക്കെടുത്തുന്നു,,
ധനികനായ അളളാഹുവിനെ കൂടെ കൂട്ടുകയാണെങ്കിൽ പിന്നെ ദാരിദ്രമുണ്ടാവുമോ🌻🌹

وكنتُ اذا ضاقت علي محلّة....
تيمّمت أخرى ما علي تضيق🌻🌻
ജീവിത വഴിയിൽ പ്രതിബന്ധങ്ങളും പ്രയാസങ്ങളും സ്വാഭാവികം,,
പ്രതീക്ഷ കൈവിടാതെ മുന്നോട്ടു ഗമിക്കുക,,അപ്പോൾ ഒരു വഴി അടയുമ്പോൾ മറ്റൊന്ന് തുറക്കപ്പെടുന്നതായി കാണാം🌻🌹

ഖസ്വീദ പഠനം

06 Dec, 16:18


دعا الأمين وأمّن الأمين المصطفى...
ويل لمن لم تغفر له رمضانُ 🌻🌻
ജിബ്രീലിന്റെ പ്രാർത്ഥനക്ക് റസൂലിന്റെ(സ) പിന്തുണ: റമദാനിൽ തന്റെ പാപങ്ങൾ പൊറുപ്പിക്കാത്തവന് നാശം,,തറാവീഹും ഖിയാമുല്ലൈലുമില്ലെങ്കിൽ തൗബ ചെയ്യാൻ മറക്കരുത്,,
ചെളി കഴുകിക്കളയാതെ എങ്ങിനെയാ പെരുന്നാൾ നിസ്കാരത്തിന് പോവുക??

الموْتُ بابٌ وكلُّ الناسِ داخِلُهُ....
يا ليْتَ شعرِي بعدَ البابِ ما الدَّار🌻🌻
ഇഖാമക്ക് കാലാവധിയില്ലാത്ത പ്രവാസികളാണ് നാം ഈ ഭൂമിയിൽ,,എന്ന്, എവിടെ നിന്ന്, എങ്ങിനെ പിടിക്കപ്പെടുമെന്ന് ആർക്കും ധാരണയില്ല,പക്ഷേ..പിടിച്ച് കയറ്റി വിടും,തീർച്ച,,
അത്കൊണ്ട് ഉളള സമയം അദ്ധ്വാനിച്ച് നാട്ടിലെ വീട് ഉഷാറാക്കാൻ പണമയക്കുക, ശിഷ്ഠ കാലം അല്ലലില്ലാതെ കഴിയാമല്ലോ

إن الفتى من يقول ها أنا ذا...
ليس الفتى من يقول كان أبي..🌻🌻
സ്വയം അദ്ധ്വാനിച്ച് പ്രയത്നിച്ച്,അത്ഭുതങ്ങൾ സൃഷ്ടിച്ച് സാന്നിദ്ധ്യമറിയിക്കുന്നവരാണ് ആൺകുട്ടികൾ,,
സച്ചരിതരായ നേതാക്കളുണ്ടെന്ന് പറഞ്ഞ് നിഷ്കൃയിനായിരിക്കുന്നതിൽ ഒരർത്ഥവുമില്ല,,
വല്ലുപ്പാന്റെ തുടമ്മേൽ നല്ല മസിലുണ്ടായിരുന്നെന്ന് മേനി നടിച്ചിട്ട് എന്ത് ഉപകാരം

برز الثعلب يوماً في ثياب الواعظينا...
فمشى في الأرض يهدي ويسب الماكرينا🌻🌻
അവസരം കിട്ടിയാൽ ന്യൂനപക്ഷങ്ങളെ കഷാപ്പ് ചെയ്യുന്ന കമ്മ്യൂണിസമാണോ ലീഗിന് ന്യൂനപക്ഷ സ്നേഹം പഠിപ്പിക്കുന്നത്! കോഴക്കുഞ്ഞുങ്ങൾക്ക് കുറുക്കൻ കാവലോ,,
ദുനിയാവിന് വേണ്ടി പണ്ഡിതന്മാർ ഇതിലേറെ ചെയ്യുമ്പോൾ നിയമസഭാ സീറ്റിന് വേണ്ടിയുളള ഒരു സ്വതന്ത്രന്റെ വിലാപം നാം കാണാതെ പോകരുത്

مدرستي يا نورا يقبل ما أبهى حسنك ما اجمل....
في قاعة درسك أتلقى من فيض الآداب وأنهل 🌻🌻
കുഞ്ഞു മനസ്സുകളിൽ അറിവും അച്ചടക്കവും പകരുന്ന വിദ്യാലയങ്ങൾ നമുക്ക്
മലർക്കെ തുറക്കാം, ഓരോ മദ്രസയും ഇസ്ലാമിന്റെ ജീവൻ നിലനിർത്തുന്ന വെളളവും വായുവുമാണ്,,
അതിന് തുരങ്കം വെക്കുന്നവർ ഇരുട്ടിന്റെ കൂട്ടുകാരും

الأماني حلم في يقظة....
اسلك لبلوغها مركب الجِدّ🌻🌻
"നിങ്ങൾ ഉറങ്ങുമ്പോൾ കാണുന്നത് ആയിരിക്കരുത് നിങ്ങളുട സ്വപ്നങ്ങൾ,മറിച്ച് നിങ്ങളെ ഉറങ്ങാൻ അനുവദിക്കാത്തതായിരിക്കണം നിങ്ങളുടെ സ്വപ്നം"
ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഠിനദ്ധ്വാനമല്ലാതെ മറ്റു കുറുക്കു വഴികളിലെന്ന് തന്റെ ജീവിതത്തിലൂടെ ലോകത്തെ പഠിപ്പിച്ച വ്യക്തിത്വം,,
അദ്ധേഹത്തിന്റെ പരലോക ശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം

عَلى قَدْرِ أهْلِ العَزْم تأتي العَزائِمُ....
وَتأتي علَى قَدْرِ الكِرامِ المَكارم🌻🌻
വലിയ ആശയങ്ങളും ചിന്തകളും ഉണ്ടാവുന്നത് വിശാലമായ മനസ്സുകളിൽ നിന്നാണ്,,അവ യാഥാർത്ഥ്യമാക്കാനുളള ദൃഢനിശ്ചയവും സമർപ്പണവുമായിരിക്കും അവരുടെ മൂലധനം,,
തങ്ങളുടെ മാന്യമായ ഇടപെടൽ മൂലം ശത്രുക്കൾ സ്വയം വെടി നിർത്തൽ പ്രഖ്യാപിക്കുന്നു

يا نفس توبي فإنّ الموت قد حان...
وبعغو ربّك اجزمي الحنّان🌻🌻
മരണം, അതിന് പ്രതേക സമയമോ കാരണമോ ഉണ്ടായിക്കൊളളണമെന്നില്ല,
ഇന്ന് ,,അല്ലെങ്കിൽ മറ്റൊരിക്കൽ,,,
അതിന് മുമ്പ് ഒരിക്കലും തിരസ്കരിക്കപ്പെടാത്ത ദയാഹർജി സമർപ്പിക്കുക,,രക്ഷിതാവിലേക്ക്, അവിടെ ധൃതിയും താൽപര്യങ്ങളുമില്ല,ഔദാര്യം മാത്രം, അങ്ങേ അറ്റത്തെ ഔദാര്യം

عن العدل لا تعدل فأنت المعدل...
وانّ ذهاب العدل خوفٌ وتخلّف🌻🌻
സമത്വത്തിലധിഷ്ഠിതമായ, പക്ഷപാതമില്ലാത്ത നീതി വ്യവസ്ഥയാണ് ഒരു പ്രബുദ്ധ സമൂഹത്തിന്റെ ആത്മാവ്,,,
മറിച്ച്, വേലി തന്നെ വിള തിന്നാൻ തുടങ്ങിയാൽ, കൃഷി സ്വയം മുരടിക്കാൻ തുടങ്ങുന്നു, നിരാശ മൂലം

وَتَشَبّهوا إِن لَم تَكُونوا مِثلَهُم.....
إِنَّ التَّشَبّه بِالكِرامِ فَلاح🌻🌻
ലോകം മഹാന്മാരെന്ന് സാക്ഷ്യപ്പെടുത്തിയ വ്യക്തികളെ നമുക്ക് അനുകരിക്കാം,, അവർ ഇന്ന് നമുക്കന്യരാണെങ്കിലും അവർ സഞ്ചരിച്ച വഴികൾ സുവ്യകതമാണ്, നമുക്കും അതിലൂടെ നടന്ന് നീങ്ങാം

هموم رجال في أمور كثيرة.....
وهمي في الدنيا صديقٌ مساعدُ 🌻🌻
ഇന്ന്, ആർക്കാണ്? എന്താണ് കുറവ്,,പണം, സൗകര്യം, സുഹൃത്ത്,,ദൂരെ നിന്ന് നോക്കുമ്പോൾ മനുഷ്യൻ എത്ര സമ്പന്നൻ, പക്ഷേ , തന്നിലേക്ക് ഒന്ന് മടങ്ങിയാൽ!! എവിടെയാണൊരു ആത്മാർത്ഥ ബന്ധം,,ഹോട്ടൽ ബില്ലുകൾക്കും ബസ് ചാർജ്ജുകൾക്കുമപ്പുറം എവിടെയാണ് പരസ്പരം ഉൾകൊളളലും മനസ്സിലാക്കലും 🌻🌻🌹

ഖസ്വീദ പഠനം

06 Dec, 16:18


أمطِر بغيث العفو والغفران...
يا ربنا في النِّصْفِ من شَعْبانِ 🌻🌻
അളളാഹു നൽകുന്ന ചില ആനുകൂല്യങ്ങൾ നോക്കൂ,,ആർക്കും ചോദിക്കാം, എന്തും,,
തന്റെ അടിമക്ക് എന്തിനും ഞാനുണ്ടെന്ന വാഗ്ദാനം,,ഈ രാത്രിയും നമുക്ക് ഒന്നും ചോദിക്കാനില്ലെങ്കിൽ,,,ചോദിക്കാൻ തയ്യാറല്ലെങ്കിൽ...
കഷ്ടം,,,നമ്മുടെ ഒരഹങ്കാരം

ما كل ما يتمنى المرء يدركه...
تجري الرياح بما لا تشتهي السفن 🌻🌻
ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുകയാണെങ്കിൽ പിന്നെ അദ്ധ്വാനത്തിന് എന്തർത്ഥം,,കാത്തിരിപ്പുകളും ആശങ്കകളൂം പിന്നെ അസ്ഥാനത്തായിരിക്കും,,,
കൊളംബസിന്റെ കപ്പൽ നേരെ സഞ്ചരിച്ചിരുന്നെങ്കിൽ ഇന്ന് അമേരിക്കക്കാരുടെ ശല്ല്യം ഉണ്ടാകുമായിരുന്നില്ല

يا أيها الرجل الْمُعَلِّمُ غَيْرَهُ...
هَلَّا لِنَفْسِك كَانَ ذَا التَّعْلِيمُ 🌻🌻
ഇന്ന് ഏറ്റവും നല്ല അദ്ധ്യാപകൻ ഏറ്റവും നന്നായി ക്ലാസെടുക്കാൻ കഴിവുളളനെത്രെ,,
വിദ്യാർത്ഥിക്ക് പകർന്ന് കൊടുക്കുന്നത് തനിക്ക് ആവശ്യമില്ലെന്ന് എന്ന് തോന്നിത്തുടങ്ങിയോ അന്ന് മുതലായിരിക്കാം അധഃപതനം തുടങ്ങിയത്,,അദ്ധ്യാപകന്റേയും വിദ്യഭാസത്തിന്റേയും

لا خير في ود امرىء متملق....
حلو اللسان وقلبه يتلهب🌻🌻
വെറും പഞ്ചാര വാക്കുകൾ കൊണ്ട് മനം നിറക്കുന്ന കൂട്ടുകാരെ ആർക്ക് വേണം,,,
അവന്റെ ഏക ഭയം നീ വല്ല സഹായവും ചോദിക്കുമോ എന്നാണ്,,
അവരെ അവരുടെ വഴിക്ക് വിടുക, അല്ലാ പിന്നെ

تعارجت لا رغبة في العرج ...
ولكن لأقرع باب الفرج🌻🌻
കാര്യം
കാണാൻ ഏത് കഴുതയുടെ കാലും പിടിക്കുക എന്നത് രാഷ്ടീയത്തിൽ പോലും അയിത്തമാണെന്ന് തോന്നുന്നു,,
ലക്ഷ്യം മാത്രം നന്നായാൽ പോര,, മാർഗ്ഗവും ശരിയാവണം എന്നതാണ് മതം,,
അങ്ങിനെയല്ലെങ്കിൽ പള്ളികളുണ്ടാക്കുന്നതിനെ എന്തിന് എതിർക്കപ്പെടണം

عشْ ألفَ عامٍ للوفاءِِ وقلما...
سادَ امرؤٌ إِلا بحفظِ وفائهِ 🌻🌻
വാക്കിലും പ്രവർത്തിയിലും മാത്രമല്ല,,പെരുമാറ്റത്തിലും, ചിന്തയിൽ വരെ സത്യസന്ധനും വിശ്വസ്ഥനുമാവുക,,
അതിന് എട്ട് വർഷമല്ല,,എൺപത് വർഷം കാത്തിരിക്കേണ്ടി വന്നാലും

كن للأمانة راعيا لاللخيانة تستكين...
حتى ولو سرا فكن للسر حافظه الأمين🌻🌻
`തന്നെ അപരൻ വഞ്ചിക്കില്ല' എന്നുളള വിശ്വാസത്തിലാണ് ഭൂരിപക്ഷവും,, ആ വിശ്വാസം ചൂഷണം ചെയ്ത് മനുഷ്യാരോഗ്യത്തെ വഞ്ചിക്കുന്നവർ തങ്ങളുടെ വിശ്വസ്ഥത കളഞ്ഞ് കുളിക്കുകയാണ്,,മാഗി ഒരുദാഹരണം മാത്രം

في الجوّ مكتوبٌ على صحف الهوى
من يعمل المعروف يجزى بمثله🌻🌻
നന്മ ചെയ്ത് ജനങ്ങളെ സേവിക്കുന്നതിനേക്കാളും ചെയ്ത നന്മകൾ ജനങ്ങളിലേക്ക് പെരുമ്പറ കൊട്ടി എത്തിക്കുന്നതിലാണ് തിരക്കും ശ്രദ്ധയും,,
വ്യക്തികൾക്കും പാർട്ടികൾക്കും,,
നല്ല സേവകൻ പ്രതിഫലത്തിന് ധൃതി കാണിക്കാത്തവരായിരിക്കും

عَلَيْكَ بِأَوْسَاطِ الأُمُورِ فَإِنَّهَا ....
نَجَاةٌ وَلا تَرْكَبْ ذَلُولا وَلا صَعْباَ🌻🌻
മിതത്വം തന്നെയാണ് സ്തുത്യർഹം,
പിശുക്കനും ദുർവ്യയിക്കുമിടയിൽ,,,
എല്ലാ കാര്യത്തിലും,,നടപ്പിലും ഇരുപ്പിലും ഭാര്യാ സ്നേഹത്തിലും,,,ചിന്തയിൽ വരെ, നിലപാടുകളിലും,,ഫെയ്സ്ബുക്കിലൂം വാട്ട്സപ്പിലും

أخو البشرِ محبوبٌ على حسنِ بشرهِ . . . .
ولن يعدمَ البغضاءَ من كان عابساً🌻🌻
വെട്ടാൻ വരുന്ന പോത്തിന് മുന്നിൽ വേദമല്ല,പുഞ്ചിരിയാണ് അഭികാമ്യം,,ഒരു പുഞ്ചിരി കൊണ്ട് ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരമാവും,,
ഗൗരക്കാരനാണെങ്കിലോ,,,കുഞ്ഞാടുകൾ
ഓടി ഒളിക്കും,,വെറുതെ ഒരു സീനുണ്ടാക്കണ്ടല്ലോ

مَن رَاقَبَ الله رَجَع....
عن سوء ما كان صنع 🌻🌻
ഒരു ക്യാമറയുടെ നിരീക്ഷണം നമ്മെ മാന്യന്മാരാക്കുന്നു,,
അളളാഹുവിന്റെ നിരീക്ഷണം നമ്മെ കൂടുതൽ മാന്യന്മാരാക്കേണ്ടതുണ്ട്,,ആ ചിന്ത നമ്മെ ഭരിക്കുന്നെങ്കിൽ നാം തന്നെയാവും നല്ല അടിമകൾ

عَلى قَدرِ أَهلِ العَزمِ تَأتي العَزائِمُ
وَتَأتي عَلى قَدرِ الكِرامِ المَكارِمُ 🌻🌻
ഈ റമളാൻ എന്ത് കൊണ്ട് പ്രതേകമാക്കാം,,
തീരുമാനങ്ങളെടുക്കുക, പാലിക്കാൻ കഴിയാത്ത ഒരുപാടെണ്ണത്തിന് പകരം പാലിക്കുന്ന ഒന്നോ രണ്ടോ,,,ഈ റമളാനിൽ എല്ലാ വക്തും ജമാഅത്തായി നിസ്കരിക്കുമെന്ന് തീരുമാനിക്കുക,,ഉദാഹരണം 🌻🌻🌹

ഖസ്വീദ പഠനം

06 Dec, 16:18


أَهْلاً وَسَهْلاً بِشَهْرِ الصَّوْمِ وَالذِّكْرِ ...
وَمَرْحَبًا بِوَحِيدِ الدَّهْر في الأَجرِ 🌻🌻
പുണ്യങ്ങളുടെ പൂക്കാലം പരിശുദ്ധ റമളാന് സ്വാഗതം,,,,
ഓരോ നിമിഷവും വിലപ്പട്ടതാണ്,,
പ്രതിഫലം ഇരട്ടിയാവുന്ന ദിനങ്ങൾ,,,എല്ലാതിനും സമയം കണക്കാക്കി ഖുർആനും പളളിക്കും സമയം തികയാത്ത അവസ്ഥ ഒഴിവാക്കുക

رمضان أقبَلَ يا أولى الألباب...
فاستقبِلوه بعدَ طول غيابِ 🌻🌻
ഒരുപാട് ِകാത്തിരിപ്പിന് ശേഷം,നാം വിളിച്ച് വരുത്തിയ റമദാൻ,,വിളിച്ച് വരുത്തിയ അതിഥിക്ക് അർഹിക്കുന്ന സ്ഥാനം നൽകുക, ആദരവും,,റമദാൻ ഇനിയും വരും പോകും,ഉറപ്പാണ് ,
പക്ഷേ നമ്മളോ,,
അത്കൊണ്ട്....

الصومُ جُنَّةُ صائمٍ من مَأْثَمٍ ...
يَنْهى عن الفحشاء والأوشاب🌻🌻
നോമ്പുകാരനായിട്ടും തെറ്റുകളിൽ നിന്നും മാറി നിൽക്കാൻ എന്ത് കൊണ്ട് നമുക്കാവുന്നില്ല,,
ശരീരങ്ങൾ നോമ്പെടുക്കുന്നതിന് മുമ്പ് മനസ്സുകളാണ് പഥ്യം കൽപിക്കേണ്ടത്…

يا من إليه جميع الخلق يبتهل ...
وكل حيّ على رحماه يتكل🌻🌻
ദൈവ കാരുണ്യം തന്നെയാണ് നമ്മുടെ നിലനിൽപിനും പ്രയാണത്തിനും ആധാരം,അല്ലലും അലട്ടലുമില്ലാതെ,,
കാരുണ്യത്തിന്റെ ഈ ദിനങ്ങളിൽ അത് ആവോളം ചോദിച്ച് വാങ്ങുക

واحْفَظْ لِسَاناً إذَا مَا قُلتَ عَنْ لَغَطٍ...
لاَ تجْرَحِ الصَّوْمَ بالألْفَاظِ نِسْيَانَا🌻🌻
രുചികരമായരയതും അല്ലാത്തതുമായ ഭക്ഷണം ഒഴിവാക്കുന്നത് പോലെ രുചികരമല്ലാത്ത വാക്കുകളും സംസാരവും നോമ്പുകാരന് പഥ്യം തന്നെ,,
ചില വാക്കുകൾ കൊണ്ട് നോമ്പ് മാത്രമല്ല മനുഷ്യന്റെ ഹ്യദയം തന്നെ വാടിപ്പോകും

لا تفتِننّك عن هداكَ ضلالةٌ...
تُلهيك عن ذِكرٍ وعن قرآن🌻🌻
സാഹചര്യങ്ങൾ ഇണങ്ങുന്നതും പിണങ്ങുന്നതും നമ്മുടെ ഉപയോഗത്തിനനുസരിച്ചാണ്,,,
നോമ്പുകാരൻ ടൈം പാസിന് വേണ്ടിയാണെങ്കിലും അവലംബിക്കുന്ന മാർഗ്ഗങ്ങൾ ഉപകാരമുള്ളവയാക്കുക,അവയിലൂടെ പ്രതിഫലമുളളതും

وما زِلْتَ ذا عفوٍ عن الذَّنْبِ لم تَزَلْ ..
تجُودُ وتعْفُو مِنّةً وتكرُّما 🌻🌻
പാപങ്ങൾ കഴുകിക്കളയുന്ന ഈ ദിനങ്ങളിൽ രക്ഷിതാവിലേക്ക് മടങ്ങുക,,,ഖേദിക്കുന്ന മനസ്സുമായി,,,ഉറപ്പിച്ച ഹൃദയവുമായി..
അവന്റെ ഔദാര്യത്തിന്റെ കുത്തൊഴുക്കിൽ പാപങ്ങൾ ഒലിച്ച് പോവും.. തീർച്ച

يا رَبِّ إِن عَظُمَت ذُنوبي كَثرَةً ....
فَلَقَد عَلِمتُ بِأَنَّ عَفوَكَ أَعظَمُ 🌻🌻
ജീവിതത്തിൽ തെറ്റുകുറ്റങ്ങൾ മനുഷ്യ സഹചം..ഏറ്റ് പറഞ്ഞാൽ തെറ്റുകളെല്ലാം പൊറുക്കുന്ന ഒരു രക്ഷിതാവുണ്ടെന്ന ഉറച്ച വിശ്വാസമാണ് വിശ്വാസിയുടെ തുണ,,
നമ്മെ ശിക്ഷിക്കണമെന്ന് അളളാഹുവിന് ഒരു നിർബന്ധവുമില്ല

هذا هو نصفٌ مضى من شهرنا ...
هل نحن فزنا بالحساب المقنع🌻🌻
റമദാൻ ഇതാ നാം പാതി വഴിയും പിന്നിട്ടു, കൃത്യമായി സഞ്ചരിക്കാത്തവർക്ക് ഇനിയും ഒരുപാട് ഓടിത്തീർക്കാനുണ്ടാവും, ഓതിത്തീർക്കാനും...
അതുകൊണ്ട് തയ്യാറാവുക, വരിക്കാനും മരിക്കാനും

كَمْ مِنْ قَلِيلٍ حَمِيدٍ طَابَ مَقْصِدُهُ
وَكَمْ كَثِيرٍ سُقُوا ذُلاًّ وَغِسْلِينَا
🌻🌻
വിശ്വാസവും ദൃഢനിശ്ചയവുമാണ് വിജയത്തിന്റെ ചവിട്ടു പടികൾ, ആധിക്യമല്ല, ആഖിറത്തിന്റെ മുന്നൂറ്റിപ്പതിമൂന്ന് കൊണ്ടവർ ലോകം കീഴടക്കി, ഇന്നോ കണക്കുകളുണ്ട്, കാര്യങ്ങളില്ല, അതാണ് പറഞ്ഞത് എണ്ണത്തിലല്ല, വണ്ണത്തിലാണ് കാര്യം

يا ليلة وهب الفتاح قائمها.....
غفرانه ألف شهرٍ لا يساويها🌻🌻
ഇന്നവിടെ ഉത്സവമുണ്ട്,,ഉറക്കമിളച്ച് കട തുറന്നാൽ ഇരട്ടി ലാഭം കിട്ടും,,,കടയിലേക്ക് ലോഡ് രാത്രി വരും,, ഉറക്കമിളച്ച് കാത്തിരിക്കണം,,
പക്ഷേ, ആയിരം മാസത്തിലധികം ലാഭം കിട്ടുന്ന ലൈലതുൽ ഖദറിന് ആരും ഉറക്കമിളക്കുന്നില്ല, ആഖിറത്തിന് വേണ്ടി, അന്നാണെങ്കിലോ കടം മേടിക്കാൻ പോലും അവസരമുണ്ടാവില്ല

ما لشهر الصومِ يمضي مسرعاً
وشهورُ باقي العام كم تتمهّل🌻🌻
നല്ല അവസരങ്ങൾ അങ്ങിനെയാണ്,
പെട്ടെന്ന് കടന്ന് പോവുന്നു,,ആരെയും കാത്ത് നിൽക്കാതെ, അവസരത്തിനൊത്തുയർന്നവർ ബുദ്ധിമാന്മാർ, അല്ലാത്തവർ ഇരുപത്തിയേഴാം രാവിനെ കാത്തിരിക്കുകയാണ് പളളിയിലൊന്ന് പോകാൻ

يا ليلة القدر المعظَّمِ أجرها.........
هل إسمنا في الفائزينَ مسجّل 🌻🌻
ഇനി മൂന്ന് രാത്രികൾ കൂടെ,, സ്രേഷ്ഠതയുടെ നിമിഷങ്ങൾ,,ഈ നല്ല രാവുകളിൽ എല്ലാം ُമാറ്റി വെച്ച് നമുക്ക് രക്ഷിതാവിലേക്ക് നീങ്ങാം,അടിമയെ കാത്തിരിക്കുന്ന കാരുണ്യവാനായ തമ്പുരാൻ,,എങ്കിൽ നാം തന്നെയായിരിക്കും ഏറ്റവും വലിയ ഭാഗ്യവാന്മാർ🌻🌻🌹

ഖസ്വീദ പഠനം

06 Dec, 16:18


أعلل النفس بالآمال أرقبها...
ما أضيق العيش لولا فسحة الأمل🌻🌻
വയലിൽ വിത്തിറക്കുന്ന കർഷകൻ വിതക്കുന്നത് `പ്രതീക്ഷ`യാണ്
പ്രതീക്ഷ!!അത് തന്നെയാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്, സുന്ദരമാക്കുന്നത്. അവിവാഹിതർക്കുമുണ്ട് ഒരുപാട് പ്രതീക്ഷ

صلاحُ أمرِكَ للأخلاقِ مرجعُه …
فقوِّم النفسَ بالأخلاقِ تَسْتَقِمِ 🌻🌻
സമ്പത്തിനും സൗന്ദര്യത്തിനുമുപരി പുതിയാപ്പിള ചെറുക്കന്റെ സ്വഭാവമാണ് പെൺവീട്ടുകാർ അന്വേഷിക്കുക,,
താലിയിൽ മാത്രമല്ല
ജോലിയിലും,,
നല്ല സ്വഭാവം കൊണ്ട് ഒരുപാട് സർട്ടിഫിക്കറ്റുകൾ അറ്റസ്‌റ്റ് ചെയ്യാം

الْيَوْمَ يَبْدُو بَعْضُهُ أَوْ كُلُّهُ...
فَمَا بَدَا مِنْهُ فَلَا أُحِلُّهُ 🌻🌻
ഇത് തന്നെയാണ് പ്രശ്നം,,
സ്ത്രീകളാണെങ്കിൽ ഭാഗികമായും പൂർണ്ണമായും നഗ്നത വെളിവാക്കി നടക്കുന്നു,,ആവശ്യക്കാർക്കാണെങ്കിൽ ലഭിക്കുന്നുമില്ല,,
അടുത്ത വഴി ബലാൽസംഘം തന്നെ,,
ഇക്കിളിപ്പെടുത്തും പക്ഷേ ചിരിക്കാൻ പറ്റില്ലെന്ന് പറഞ്ഞാൽ!!

وكُّل عضٍو لأمٍر ما یمارسه....
لا مشي للكفّ بل تمشي به القدم🌻🌻
ഓരോ ആളുകൾക്കും കണ്ണികൾക്കും അവരുടേതായ റോളുണ്ട്,, വീട്ടിലും സ്ഥാപനത്തിലും സമുദായത്തിലും,,
അതിനവർ തന്നെ വേണം,,`കൈ`ക്ക് എത്രത്തോളം നടക്കാനാവും!!അതിനല്ലേ കാലുകൾ

قالوا سكتُّ وقد خوصمتُ قلتُ لهم...
إنَّ الجوابَ لبابِ الشرِّ مفتاحُ 🌻🌻
ചില ُകാര്യങ്ങൾ അങ്ങിനെയാണ്,, മറുപടി അർഹിക്കുന്നുണ്ടെങ്കിൽ മൗനം പാലിക്കലാണ് ഭൂഷണം,,കാരണം പലപ്പോഴും മറുപടികൾ മറ്റു പടികളിലേക്കും മുറിപ്പാടുകളിലേക്കും നയിച്ചേക്കും

وَمَا الحُسْنُ في وَجْهِ الفتى شَرَفاً لَهُ...
إذا لم يكُنْ في فِعْلِهِ وَالخَلائِق🌻🌻
നല്ല സ്വഭാവം ِ,,നല്ല പെരുമാറ്റം,,അത് തന്നെയാണ് അഴകിന് അടിസ്ഥാനം,,
അതില്ലെങ്കിൽ പിന്നെ എന്ത് ത്വരീഖത്തിലായിട്ടെന്താ,,വഴിയറിയാതെ ഉഴറേണ്ടി വരും

ومن يتهيب صعود الجبال...
يعش أبد الدهر بين الحفر🌻🌻
തോൽക്കാൻ ധൈര്യമുളളവനേ വിജയം സ്വപ്നം കാണേണ്ടതുളളൂ,,
വെളളത്തിന്റെ തണുപ്പ് മാറിയിട്ട് മീൻ പിടിക്കാമെന്ന് വിചാരിക്കുന്നവന് കര തന്നെ ശരണം

من كان يملك درهمين تعلمت...
شفتاه أنواع الكلام فقالا🌻🌻
സമ്പത്ത് ഒരു മാർഗ്ഗം തന്നെയാണ്,, കുറച്ച് കാശ് കൈയിലുണ്ടെങ്കിൽ പിന്നെ അവൻ പറയുന്നത് തന്നെയാവും ന്യായം, ന്യായാധിപന്മാരുടെ ശബ്ദത്തിന് പോലും പിന്നെ ന്യായമുണ്ടാവില്ല

وَلَمْ أَرَ كَالْمَعْرُوفِ أَمَّا مَذَاقُه..
فَحُلْوٌ وَأَمَّا وَجْهُهُ فَجَمِيل...🌻🌻
നന്മ, ആ പേരിൽ തന്നെ എല്ലാം ഉണ്ട്,, നന്മ സത്യത്തിൽ ഭാര്യയെ പോലെയാണ്,,
കാണാൻ എന്തൊരു ചന്തം,,,അവളുടെ സാമീപ്യം വളരെ ആസ്വാദകരവും🌻🌻

كم مُرتشٍ قَلبَ الحقيقة باطلا...
كمْ منْ حقائقَ أوْ دَوامغَ تُوءَدُ🌻🌻
അഴിമതി,,അത് സത്യങ്ങൾ മിഥ്യയാക്കുന്നു,,
അവകാശങ്ങൾ അന്യമാക്കുന്നു,, അത് വാങ്ങിയവൻ ഏതായാലും നാറി,, ഇനി അവനെ പേറി ബാക്കിയുളളവർ എന്തിന് നാറണം?

ما أقربَ الأشياء حين يسوقها....
قدرٌ وأبعدَها إذا لم تقدّرِ 🌻🌻
വിദൂരമെന്ന് തോന്നിപ്പിക്കുന്ന പലതും നമ്മിലേക്ക് എത്തുന്ന വഴി നമ്മെ ആശ്ചര്യപ്പെടുത്തും, കാരണം നമുക്കായി വിധിച്ചത് നമുക്ക് തന്നെ ലഭിക്കും,,
ഇല്ലെങ്കിലോ,,എത്ര കുത്തിമറിഞ്ഞാലും കാര്യം നടക്കില്ല

وعِزةُ عمرِ المرء قبل مشيبهِ...ِ
وقد فنيت نفسٌ تولى شبابها🌻🌻
യൗവ്വനമാണ് ഒരാളുടെ ജീവിതം,,
എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ,ചെയ്യണമെന്നുണ്ടെങ്കിൽ യൗവ്വനം തന്നെ സമയം,,
ഭൂതത്തെ കുറിച്ച് ഖേദിച്ച്, പേടിച്ചിരിക്കുന്നതിന് മുമ്പ്

إذا الحليلة أتت بذنب واحد....
جاءت محاسنها بألف شفيع 🌻🌻
കറിയിൽ ഉപ്പ് കൂടിയതിന്,,കൂട്ടാൻ അല്പം കരിഞ്ഞ് പോയതിന് ഭാര്യയെ ചീത്ത പറയുന്നവർ അതിരാവിലെ മുതൽ അർദ്ധ രാത്രിയിലും അവൾ തുടരുന്ന അത്യദ്ധ്വാനം കാണാതെ പോകുന്നവരാണ്. അവൾ ചെയ്യുന്ന ഒരു ഉപകാരത്തിന് നന്ദി ചെയ്താൽ തന്നെ നിനക്ക് നല്ല ഭർത്താകാവാം

وإذا أراد الله نشر فضيلة ...
طويت أتاح لها لسان حسود🌻🌻
ലോകത്ത് പ്രതിഭകളെ സംഭാവന ചെയ്യുന്നതിൽ അസൂയാലുക്കളുടെ പങ്ക് ചെറുതല്ല 🌻🌻🌹

إذا جَارَيْتَ في خُلُقٍ دَنيئٍ ....
فأنتَ ومَن تُجاريه سَواءُ🌻🌻
കുറ്റവാളിയെ കല്ലെറിയാനല്ലാതെ അവന്റെ മനസ്സ് വായിക്കാൻ നാം ശ്രമിക്കാറില്ല,,
തെറ്റുന്നവരെ നടുറോട്ടിൽ വെച്ച് പെറുമാറുന്നവർ വലിയ തെറ്റ് ഏതെന്ന് മനസ്സിലാക്കട്ടെ,,

ഖസ്വീദ പഠനം

23 Nov, 06:50


‏سئل الشافعي كيف يكون سوء الظن بالله ؟

‏قال : الوسوسة والخوف الدائم
‏من وقوع مُصِيبَة وترقب زوال النعمة
‏كلها من سوء الظن بالله العظيم القدير

‏قُل للذي مَلأَ التشاؤمُ قلبَهُ
ومضى يُضيِّقُ حولنا الآفاقا

‏سرُّ السعادةِ حُسنُ ظنِكَ بالذي‏
خلَقَ الحياةَ وقسَّمَ الأرزَاقا

ഖസ്വീദ പഠനം

22 Nov, 12:26


قَالَ امْرُؤُ القَيْسِ : [البحر الكامل]

الحَرْبُ أَوَّلُ مَا تَكُونُ فتيَّةً ... تَسْعَى بِزِينَتهَا لِكُلِّ جَهُول
حَتَّى إِذَا اشْتَعَلَتْ وَشَبَّ ضِرَامُهَا ... وَلَّتْ عَجُوزًا غَيْرَ ذَاتِ حَلِيلٍ
شَمْطَاءَ يُنْكَرُ لَوْنُهَا وَتَغَيَّرَتْ ... مَكْرُوهَةً لِلشَّمِّ وَالتَّقْبِيلِ

ഖസ്വീദ പഠനം

22 Nov, 12:26


https://t.me/ashhaar/3226

ഖസ്വീദ പഠനം

22 Nov, 11:51


https://t.me/ashhaar/3226

ഖസ്വീദ പഠനം

20 Nov, 17:35


പ്രശസ്ത സിറിയൻ കവിയായ നിസാർ ഖബാനിയുടെ ഒരു റൊമാന്റിക് കവിതയുടെ വിവർത്തനം

نزار قباني
........…..............................
أيظن أني لعبة بيديه؟
أنا لا أفكر في الرجوع إليه
اليوم عاد كأن شيئا لم يكن
وبراءة الأطفال في عينيه
ليقول لي : إني رفيقة دربه
وبأنني الحب الوحيد لديه
حمل الزهور إليّ .. كيف أرده
وصباي مرسوم على شفتيه
ما عدت أذكر .. والحرائق في دمي
كيف التجأت أنا إلى زنديه
خبأت رأسي عنده .. وكأنني
طفل أعادوه إلى أبويه
حتى فساتيني التي أهملتها
فرحت به .. رقصت على قدميه
سامحته .. وسألت عن أخباره
وبكيت ساعات على كتفيه
وبدون أن أدري تركت له يدي
لتنام كالعصفور بين يديه ..
ونسيت حقدي كله في لحظة
من قال إني قد حقدت عليه؟
كم قلت إني غير عائدة له
ورجعت .. ما أحلى الرجوع إليه


ഞാൻ അയാളുടെ കളിപ്പാവയാണോ !?
----------------------------------
അയാളുടെ കയ്യിലെ ഒരു കളിപ്പാട്ടമാണ് ഞാൻ എന്നാണോ അയാൾ വിചാരിച്ചിരിക്കുന്നത് !?😬

ഞാനാവട്ടെ അയാളിലേക്ക് ഇനി തിരിച്ചു പോകുന്ന കാര്യം അലോചിക്കുന്നേ ഇല്ല താനും😡

ഇന്നിതാ ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ എന്നെത്തേടി അയാൾ വീണ്ടും വന്നിരിക്കുന്നു,
ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കത ഇപ്പോൾ അയാളുടെ നയനങ്ങളിൽ കാണാം...🤔

ഇനിയുള്ള തൻറെ വഴിയിലെ ഏക കൂട്ടുകാരിയാണ് ഞാൻ എന്നും
അയാളുടെ ഹൃദയത്തിലെ ഏക പ്രേമ ഭാജനം ഞാൻ മാത്രമായിരിക്കുമെന്നും എന്നോട് പറയാനാണ് അയാൾ ഇപ്പോൾ വന്നിരിക്കുന്നത്...😘

ധാരാളം പൂക്കളും എനിക്കായി അയാൾ കൊണ്ടുവന്നിട്ടുണ്ട്,
അയാളുടെ ഇരു വദനങ്ങളിലും കുട്ടിത്തം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു ......

ഇനി എങ്ങനെ ഞാൻ അയാളോട് എതിര് നിൽക്കും...!😪

എനിക്കിപ്പോൾ ഒന്നും ഓർക്കാൻ ആവുന്നില്ല,
എൻറെ നിണം ആളിക്കൊണ്ടിരിക്കുകയാണ് ....😘

എങ്ങനെയാണ് ഞാൻ ഇപ്പോൾ അയാളുടെ കരവലയത്തിൽ ആശ്രയം കൊണ്ടത്...!

എൻറെ ശിരസ്സ് ഞാനിപ്പോൾ അയാളുടെ മാറിൽ ഒളിപ്പിച്ചു വച്ചിരിക്കുയാണ്,

ഒരു കുഞ്ഞിനെ അതിന്റെ മാതാപിതാക്കളിലേക്ക് തിരിച്ചേൽപ്പിച്ചതെന്ന പോലെ!

അലക്ഷ്യമായി കിടന്നിരുന്ന എൻറെ ഉടയാടകൾ ഇപ്പോൾ പുളകിതമായിരിക്കുന്നു,

അവ ഇപ്പോൾ അയാളുടെ കാൽപാദങ്ങളിൽ ആഹ്ളാദ നൃത്തമാടുകയാണ്...💝💘

എല്ലാം അയാൾക്ക് ഞാൻ പൊറുത്തു കൊടുത്തു,
അയാളോട് എല്ലാ വർത്തമാനങ്ങളും ഞാൻ ചോദിച്ചറിഞ്ഞു...

അയാളുടെ മാറിൽ കിടന്നു ഞാൻ ഒരു പാട് നേരം കരഞ്ഞു പോയി ......😢

അറിയാതെ എൻറെ കരങ്ങൾ അയാൾക്കായി ഞാൻ നീട്ടി കൊടുത്തു ,
ഒരു കുരുവിയെ പോലെ അതിനിടയിൽ അയാൾക്ക് ഉറങ്ങാനായി .....

ഒരൊറ്റ നിമിഷം കൊണ്ട് അയാളോട് എനിക്കുണ്ടായിരുന്ന എല്ലാ ദേഷ്യവും രോഷവും ഞാൻ മറന്നു പോയി...

അല്ല, ആരാണ് പറഞ്ഞത്...
അയാളെ ഞാൻ വെറുത്തിരുന്നു എന്ന്...!?

അയാളിലേക്കിനി തിരിച്ചു പോവില്ല എന്ന് ഞാൻ എത്രവട്ടം പറഞ്ഞതാണ്!,

എന്നിട്ട് വീണ്ടും വീണ്ടും ഞാൻ തിരിച്ചു പോയി!!,

ഹൗ! എന്തൊരു മധുരമാണെന്നോ അയാളിലേക്കുള്ള ആ തിരിച്ചുപോക്കിന്!!!

❤️❤️❤️💚💝💖💗💚💛🧡❤️


https://youtu.be/ZOoF5tY3Jyk

https://youtu.be/5hA7BrG42Fo

ഖസ്വീദ പഠനം

20 Nov, 15:26


https://t.me/ashhaar/4442

ഖസ്വീദ പഠനം

20 Nov, 15:18


أنشد سديد الدين الشيرازي الشافعي :

الجد يدني كل أمر شاسع ؛ والجد يفتح كل باب مغلق
واحق خلق الله بالهم امرؤ ؛ ذو همة يبلي بعيش ضيق
ومن الدليل علي القضاء وحكمه ؛ بؤس اللبيب وطيب عيش الاحمق

ഖസ്വീദ പഠനം

20 Nov, 14:54


തിരൂരങ്ങാടി ബാപ്പു ഉസ്താദ് രചിച്ച സമസ്ത അറുപതാം വാർഷിക സ്വാഗത ഗാനം.



سُطُورُ تَرْحِيبٍ فِي الِاحتفالِ السَّنَوِيِّ السِّتِّين لِسَمَسْتَ.

وَاهًا لَكَ يَا عِزّا ظَهَرَ مَا لِهَوَاتِفِ بُشْرَى تَتْرَى
لَمْ نَرَ مَنْظَرًا أَسْنَى قَطُّ كَهَذَا الْيَوْمِ حَمْدًا
لِله الْمَنَّانِ عَلَى هَذَا الْإِنْعَام.....

هَذَا فَضْلُ مَنْ عَزَّ وَجَلَّ نِعْمَ الْعِزُّ فَدَرُّكَ لِله
زَادَ بِعِزِّكَ يَا مَحْفَلُ عِزُّ الْإِسْلَامِ حَتَّى ارْ
تَعَدَ جَمِيعُ عِدَاهُ وَزُلْزِلَ كُلُّ طَغَامِ...

حَبَّذَا حَبَّذَا يَا مَحْفَلُ هَلْ عِيدٌ أَكْبَرُ عَادَ نَعْمْ بَلْ
عِيدُ سَمْسْتَ كَيْرَلَا جَمْعِيَّةِ الْعُلَمَاءِ أَهْلِ الْ
حَقِّ سَبِيلهُمُ لَسَبِيلُ هُدًى وَسَلَامٍ...

أَعْظِمْ بِجَمْعِيَةٍ لِلْعُلَمَا لَوْلَاهَا لَضَلَلْنَا إِذْمَا
هَيَّجَ أَنْوَاعًا مِنْ فِتَنٍ كَالْأَمْوَاجِ قَوْمٌ
مَرَقُوا مِنْ دِينِ الْإِسْلَامِ مُرُوقَ سِهَامِ...

زَادَ عُلَاكَ رِآسَةُ بَحْرِ الْ عِلْمِ مُحَقِّقِ هَذَا الْعَصْرِ
قُدْوَةِ أَهْلِ الدِّينِ رَئِيسِ ذَوِي التَّحْقِيقِ سَمِيِّ
خَيْرِ عِبَادِ الله وَأَوْلَى بِالْإِكْرَامِ...

زِدتَّ بَهَاءً زِدتَّ جَمَالًا نِلْتَ ذُرَى عِزٍّ وَجَلَالا
إِذْ قَد زَّيَّنَ طَلْعَتَكَ افْتِتَاحُ مَعَالِ الشيخِ
شَمْسِ الْعُلَمَا الْحَرْبِ لِكُلِّ أَلَدِّ خِصَامِ...

كَيْفَ نُطِيقُ بَيَانَ عُلَاكَ يَا مَحْفَلُ قَدْ حَضَرَ لَدَيكَ
قَادَةُ دِينِ اللهِ مِنَ الدُّؤَلِ الْعَرَبِيَّة وُفُودًا
يَرْأَسُهُمْ زُعَمَاءُ الدُّؤَلِ ذُرَى الْأَعْلَامِ...

بُشْرَى يَا بُشْرَى لِمَعَالِ الشَّيْخِ وَهَبِ السُّهَيلِ
الشَّهْمِ الْأُسْتَاذِ بِجَامِعَةِ الْإِمَارَا تِ أَبُو
ظَبِي الْمُحْرِزِ قَصَبَةَ سَبْقٍ وَالْمِقْدَامِ...

يَا مَحْفَلُ قَدْ طَرَّ عَلَيكَ طَالِعُ سَعْدٍ إِذْ وَافَاكَ
وَجِيهُ وُجُوهِ الْعَينِ سُمُوُّ سَعِيدُ خُمَيسِ بُشْرَی
لِمَعَالِيه وَدَامَ بِخَيْرٍ مَدَى الْأَيَّامِ...

مَا أَقْدَمَهُمْ إلَّا شَغَفٌ بِالْإِسْلَامِ فَنِعْمَ الضُّيُوفُ
نِلْنَا بِوَفَادَتِهِمْ كُلَّ مُنًى وَرَجَاءِ حَتَّى
رَقَصَ الْكُلُّ سُرُورًا يُظْهِرُ كُلَّ غَرَامِ...

بِتَفَضُّلِهِمْ حَقًّا يُبَاهِي كُلُّ مَعَاهِدِ دِينِ الله
يَتَمَنَّى بِجَمِيعِهِمِ خَيْرًا وَفَلَاحًا كُلُّ
سَاكِنِهَا مِنْ طَلَبَةِ عِلْمٍ وَالْأَيْتَامِ...

بُشْرَى لِجَمِيعِ مَنِ احْتَفَلَ لَمْ يَجْمَعْهُمْ إِلَّا إِعْلَا
كَلِمَةُ خَالِقِهِمْ فَلَنِعْمَ أَجْرُ أُولَاءِ قَوْمٍ
لَمْ يَغْرُرْهُمْ خَضْرَةُ دُنْيَا شَرِّ حُطَامِ...

قُلْ يَا مَحْفَلُ أَهْلًا وَسَهْلًا مَرْحَبًا أَهْلًا مَرْحَبًا سَهْلًا
جَهْرًا لِمَنْ وَالَاكَ وَقُلْ لِمَنْ عَادَاكَ حَسَدًا
مُوتُوا غَيْظًا بِئْسَتْ عُقْبَي كُلِّ لِآمِ ...

نَرْجُو مِنْكُمْ يَا سَادَتَنَا نَسْأَلُ مِنْكُمْ يَا قَادَتَنَا
بَرَكَتَكُمْ وَدُعَاكُمْ ذَاكَ أَهَمُّ مَرَامِ نَحْمَدُ
كَ اللهُمَّ وَصَلِّ عَلَيهِ صَلَاةَ دَوَامِ...

ഖസ്വീദ പഠനം

20 Nov, 08:08


#മദേഴ്സ്ഡേ

ഒരു യമനീ തീർത്ഥാടകൻ ഉമ്മയെ തന്റെ മുതുകിൽ ചുമന്നുകൊണ്ട് കഅബാ ത്വവാഫ് ചെയ്യുന്നു, ഇത് കണ്ടുനിന്ന പ്രമുഖ സ്വഹാബി അബ്ദുല്ലാ ബിൻ ഉമർ (റ) വിനോട്‌ ആ തീർത്ഥാടകൻ കവിതയിലൂടെ സംവദിച്ചത്….

إني لها بعيرها المذلل .. إن أذعرت ركابها لم أذعر
الله ربي ذو الجلال الأكبر
حملتها أكثر مما حملت . .. فهل ترى جازيتها يا ابن عمر؟
ഞാൻ അവരോടുള്ള കടമ വീട്ടിയോ? എന്ന അവസാന വരിയിലെ ചോദ്യത്തിന് ഇബ്‌നു ഉമർ (റ) പറഞ്ഞ മറുപടി "നിന്നെ പ്രസവിക്കാൻ അവർ സഹിച്ച വേദനയുടെ ഒരംശം പോലും ആയിട്ടില്ലല്ലോ സഹോദരാ" എന്നായിരുന്നു.

https://t.me/ker89/480

ഞാനാണ് എന്റെ മാതാവിന്റെ വിസർജ്യങ്ങൾ കോരുന്നതും അവരെ വൃത്തിയാക്കുന്നതും, അവരോടുള്ള കടമ വീടാൻ ഇതൊക്കെ മതിയോ എന്ന് രണ്ടാം ഖലീഫ ഉമർ (റ) നോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി
لا؛ لأنها كانت تصنع بك ذلك وهي تتمنى بقاءك، وأنت تفعله وتتمنى فراقها".
"ഒരിക്കലുമില്ല, നിന്റെ ഉമ്മ നിന്റെ വിസർജ്യം കോരുമ്പോൾ നിന്റെ ജീവിതവും ആയുസ്സും കൊതിച്ചു കൊണ്ടായിരുന്നു. നീ ഇത് ചെയ്യുമ്പോൾ അവരുടെ അന്ത്യം കൊതിക്കുന്നു".

ഉസ്മാൻ (റ) ന്റെ കാലത്ത് ഒരു ഈത്തപ്പനക്ക് ആയിരം ദിർഹം വരേയെത്തിയ ചരിത്രത്തിലില്ലാത്ത വിലക്കയറ്റം.
അതിനിടെ ഉസാമ ബിൻ സൈദ് (റ) ഒരു ഈത്തപ്പന മുറിച്ച് അതിന്റെ തണ്ട് (കാമ്പ്) ഉമ്മാക്ക് ഭക്ഷിക്കാൻ കൊടുത്തു.
ഇത്രയും വിലക്കയറ്റമുള്ള ഈ സമയത്ത് ഇങ്ങനെ ചെയ്തത് ശരിയാണോ എന്ന് ചോദിച്ചപോൾ ഉസാമ (റ) പറഞ്ഞത് " എന്റെ ഉമ്മ ഒരാഗ്രഹം എന്നെ അറിയിച്ചാൽ ദുനിയാവിൽ നിന്ന് അത് നടത്തികൊടുക്കാൻ പറ്റുമെങ്കിൽ എന്ത് വിലകൊടുത്തും ഞാനത് നടത്തിയിരിക്കും"

أَنِ ٱشۡكُرۡ لِی وَلِوَ ٰ⁠لِدَیۡكَ إِلَیَّ ٱلۡمَصِیر
“എന്നോടും നിന്റെ മാതാപ്പിതാക്കളോടും നന്ദി കാണിക്കൂ.. നിന്റെ മടക്കം എന്നിലേക്കാണ്”

الأدب المفرد للبخاري
(അൽഅദബുൽ മുഫ്റദ്-ബുഖാരി)

ഖസ്വീദ പഠനം

20 Nov, 07:44


قال الشافعي رضي الله عنه

مرض الحبيب فعدته ... فمرضت من أسفي عليه
شفي الحبيب فزارني ... فشفيت من نظري إليه

നബി (സ) ക്ക് രോഗം വന്നപ്പോൾ ദുഖം കാരണം സിദ്ദീഖ് (റ)നും രോഗം വന്നു. നബി (സ) യുടെ രോഗം സുഖപ്പെട്ടപ്പോൾ സിദ്ദീഖ് (റ) നെ സന്ദർശിച്ചു. അപ്പോൾ സിദീഖ് (റ) ന്റെ രോഗം ഭേദമായി

https://t.me/ashhaar/2476
https://t.me/ashhaar/4740

ആത്മ സുഹൃത്തുക്കൾ

തന്റെ കൂട്ടുകാരൻ രോഗിയാണെന്നറിഞ്ഞ സ്നേഹിതൻ അവരെ രോഗ സന്ദർശനം നടത്തുന്നു. തിരിച്ച് വീട്ടിലെത്തുന്നു. അസ്വസ്ഥനായി രോഗിയായി മാറുന്നു. താൻ സന്ദർഷനം നടത്തിയ രോഗിയായ കൂട്ടുകാരന് രോഗം സുഖപ്പെടുന്നു. ആ കൂട്ടുകാരൻ തന്റെ രോഗിയായി മാറിയ കൂട്ടുകാരനെ സന്ദർശനം നടത്തുന്നു. സ്നേഹിതൻ തന്നെ സന്ദർഷിച്ചതോടെ പൂർണാരോഗ്യവാനായ കൂട്ടുകാരൻ

ഖസ്വീദ പഠനം

19 Nov, 06:12


نصائح طبية



احفظ بني وصيتي واعمل بها ..
فالطب مجموع بعض كلامي

فدم على طب المريض عناية ..
في حفظ قوته مع الأيامِ

بالشبه تحفظ صحة موجودة ..
والصدفية شفاء كل سقامِ

أقلل نكاحك ما استطعت فإنه ..
ماء الحياة يراق في الأرحامِ

واجعل طعامك كل يوم مرة ..
واحذر طعاماً قبل هضم طعامِ

لا تحقر المرض اليسير فإنه ..
كالنار تصبح وهي ذات ضرامِ

لا تهجرن القيء واهجر كلما ..
كيموسه سبب لي الأسقامِ

إن الحمى عون الطبيعة مسعد ..
شاف من الأمراض والآلامِ

لا تشربن بعقب أكل عاجلاً ..
أو تأكلن بعقب شرب مدامِ

إياك تلزم أكل شيء واحد ..
فيقود طبعك للأذى بزمامِ

أبيات تنسب إلى الرئيس ابن سينا وتنسب إلى المختار بن بطلان

ഖസ്വീദ പഠനം

18 Nov, 19:05


قول الملك لآمنة رضي الله عنها : أنك قد حملت بسيد هذه الأمة ، فقال لها زوجها عبد الله رضي الله عنه احفظيه فإني أرجو أن يصيب خيرا ، وفي رواية أنه أخذه وأدخلخ الكعبة وقام يدعوا الله تعالي وشكره علي ما أعطاه وانشد يقول :

الحمد لله الذي أعطاني °°° هذا الغلام الطيب الارداني
قد ساد في المهد علي الغلمان °°° أعيذه بالبيت ذي الأركان
لن يكون بلغة الفتاني °°° حتي أراه بالغ الأماني
أعيذه من شر ذي شنان°°°وحاسد مضطرب بالعيناني
وذي همة ليس لها عينان°°°حتي أراه عالي البنياني
هذا الذي سمي في الفرقان°°°وكل كتب ثابت المثاني

ഖസ്വീദ പഠനം

18 Nov, 18:25


സയ്യിദതുനാ നഫീസതുൽ മിസ്വ്രിയ്യ(റ) പാടിയ വരികൾ

من شعر السيدة نفيسة، قولها :

في أمور تكون، أو لا تكون * سهرت أعين، ونامت عيون
والذي قد كفاك ما كان * بالأمس سيكفيك في غد ما يكون

قالوا : ولما حضرتها الوفاة جاء الطبيب إليها، فنظرت إلى من حولها، وقالت :

أبعدوا عنِّي طبيبي * ودعوني وحبيبي
زاد بي شوقي إليه * وهيامي ونحيبي

رضي الله عنها، وعن جميع أهل البيت هذه هي مولاتنا السيدة نفيسة الصغرى، أشهر آل البيت بعد مولاتنا السيدة زينب بنت عليٍّ رضي الله عنهما وعمَّن يحبهما

ഖസ്വീദ പഠനം

18 Nov, 16:18


المعلقات السبع

سبع معلقات تضاف إليها ثلاث لتصبح عشر معلقات والسبع هي :

قِفَا نَبْكِ مِنْ ذِكْرَى حَبِيبٍ ومَنْزِلِ (امرؤ القيس).
لخولة أطلال ببرقة ثهمد (طرفة بن العبد).
آذَنَتنَـا بِبَينهـا أَسـمَــاءُ (الحارث بن حلزة).
أَمِنْ أُمِّ أَوْفَى دِمْنَـةٌ لَمْ تَكَلَّـمِ (زهير بن ابي سلمى).
أَلاَ هُبِّي بِصَحْنِكِ فَاصْبَحِيْنَـا (عمرو بن كلثوم).
هَلْ غَادَرَ الشُّعَرَاءُ منْ مُتَـرَدَّمِ (عنترة بن شداد).
عَفَتِ الدِّيَارُ مَحَلُّهَا فَمُقَامُهَـا (لبيد بن ربيعة).
المعلقات العشر عدل
ويضاف أيضاً إلى تلك القصائد ثلاثة أخرى، لتسمى جميعها المعلقات العشرة وهي :

ودع هريرة إن الركب مرتحل، لـ (الأعشى)
أقفر من أهله ملحوب، لـ (عبيد بن الأبرص)
يا دار مية بالعلياء والسند لـ (النابغة الذبياني)

ഖസ്വീദ പഠനം

18 Nov, 14:03


دَعِ الحِرْصَ عَلَى الدُّنْيَا ** وَفي العَيْشِ فَلاَ تَطْمَعْ

وَلاَ تَجْمَعْ مِنَ المَالِ ** فلا تدري لمن تجمع

وَلاَ تَدْرِيِ أَفِي أَرْضِكَ ** أم في غيرها تصرع

فإنَّ الرزقَ مقسومٌ ** وَسُوءُ الظَّنِّ لا يَنْفَعْ

فَقِيْرٌ كُلُّ مَنْ يَطْمَعْ ** غَنِيٌّ كُلُّ مَنْ يَقْنَعْ

[الإمام علي بن أبي طالب رضى الله عنه]

ഖസ്വീദ പഠനം

18 Nov, 13:58


قال الإمام علي بن أبي طالب رضى الله تعالى عنه :

تغيرتِ المودةُ والاخاءُ ** و قلَّ الصدقُ وانقطعَ الرجاءُ
وأسلمني الزمانُ إلى صديقٍ ** كثيرِ الغدرِ ليس له رعاءُ
وَرُبَّ أَخٍ وَفَيْتُ لهُ وَفِيٍّ ** و لكن لا يدومُ له وفاءُ
أَخِلاَّءٌ إذا استَغْنَيْتُ عَنْهُمْ ** وأَعداءٌ إذا نَزَلَ البَلاَءُ
يديمونَ المودة ما رأوني ** و يبقى الودُّ ما بقيَ اللقاءُ
وان غنيت عن أحد قلاني ** وَعَاقَبَنِي بمِا فيهِ اكتِفَاءُ
سَيُغْنِيْنِي الَّذي أَغْنَاهُ عَنِّي ** فَلاَ فَقْرٌ يَدُومُ وَلاَ ثَرَاءُ
وَكُلُّ مَوَدَّةٍ للِه تَصْفُو ** وَلاَ يَصْفُو مَعَ الفِسْقِ الإِخَاءُ
وكل جراحة فلها دواءٌ ** وَسُوْءُ الخُلْقِ لَيْسَ لَهُ دَوَاءُ
ولَيْسَ بِدَائِمٍ أَبَدا نعِيْمٌ ** كَذَاكَ البُؤْسُ لَيْسَ لهُ بَقَاءُ

ഖസ്വീദ പഠനം

18 Nov, 13:58


إِلَهِي أَنْتَ ذو فَضْلٍ وَمَنِّ
وإني ذو خطايا فاعف عني
وَظَنِّيَ فِيكَ يا رَبي جَمِيْلٌ
فَحَقِقْ يا إلَهِيَ حُسْنَ ظَنِّي

(الإمام علي بن ابي طالب رضى الله عنه)

ഖസ്വീദ പഠനം

18 Nov, 13:56


قال الإمام علي بن أبي طالب رضى الله تعالى عنه :

قريح القلب من وجع الذنوب ** نحيل الجسم يشهق بالنحيب
أضر بجسمه سهر الليالي ** فصار الجسم منه كالقضيب
وغير لونه خوف شديد ** لما يلقاه من طول الكروب
ينادي بالتضرع يا إلهي ** أقلني عثرتي واستر عيوبي
فزعت إلى الخلائق مستغيثا ** فلم أر في الخلائق من مجيب
و أنت تجيب من يدعوك ربي ** وتكشف ضر عبدك يا حبيبي
و دائي باطن ولديك طب ** وهل لي مثل طبك يا طبيبي

ഖസ്വീദ പഠനം

18 Nov, 13:56


قَالَ أَمِيرُ الْمُؤْمِنِينَ عَلِيُّ بْنُ أَبِي طَالِبٍ رَضِيَ اللهُ عَنْهُ: " إِيَّاكُمْ وَمُعَادَاةَ الرِّجَالِ، فَإِنَّهُمْ لَا يَخْلُونَ مِنْ ضَرْبَيْنِ : مِنْ عَاقِلٍ يَمْكُرُ بِكُمْ، أَوْ جَاهِلٍ يَعْجَلُ عَلَيْكُمْ بِمَا لَيْسَ فِيكُمْ، وَاعْلَمُوا أَنَّ الْكَلَامَ ذَكَرٌ، وَالْجَوَابَ أُنْثَى، وَحَيْثُمَا اجْتَمَعَ الزَّوْجَانِ فَلَابُدَّ مِنَ النِّتَاجِ" ثُمَّ أَنْشَأَ يَقُولُ :

سَلِيمُ الْعِرْضِ مَنْ حَذِرَ الْجَوَابَا ... وَمَنْ دَارَى الرِّجَالَ فَقَدْ أَصَابَا
وَمَنْ هَابَ الرِّجَالَ تَهَيَّبُوهُ ... وَمَنْ حَقِرَ الرِّجَالَ فَلَنْ يُهَابَا

[شعب الإيمان]

ഖസ്വീദ പഠനം

15 Nov, 13:37


أرق بيت شعر قاله العرب ، وأهجى بيت ، وأمدح بيت ، وأفخر بيت


أما أرق الشعر عند العرب قول جرير :
إن العيون التي في طرفها حورٌ ............... قتلنن ثم لم يحيين قتلانا
ــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــ
و إن أهجى بيت قاله شاعر هو أيضاً قول جرير :
فغض الطرف إنك من نمير ..................... فلا كعباً بلغت ولا كلابا
ــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــ
وأفخر الشعر عند العرب هو قول كعب بن مالك :
وببئر بدر إذ يرد وجوههم .................. جبريل تحت لوائنا ومحمد
ــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــ
وأمدح الشعر كان قول جرير :
ألستم خير من ركب المطايا ............. وأندى العالمين بطون راح

ഖസ്വീദ പഠനം

15 Nov, 08:59


قصيدة تفكرت في ذنبي

https://t.me/ashhaar/2495

ഖസ്വീദ പഠനം

14 Nov, 18:10


إن يحسدوني فإني غير لائمهم
قبلي من الناس أهل الفضل قد حسدوا

فدام لي ولهم ما بي وما بهم
ومات أكثرهم غيظا بما يـجد

اصـبـر عـلـى كيـد الـحــســ ^ ود فــإن صــبـرك قــاتــلـه
كـالــنـار تـأكـل بـعـضـهـا ^ إن لـم تـجــد مــا تــأكــلــه

“അവരെന്നോട് അസൂയയോടെ പെരുമാറിയാലും, ഞാൻ അവരെ ആക്ഷേപിക്കാനില്ല കാരണം, മുൻപ് പല മഹാന്മാരും ഇതേ അസൂയയുടെ ഇരകളായിട്ടുണ്ട്…
നാം നേരിടുന്ന എല്ലാ വെല്ലുവിളികളും അവരും നേരിട്ടിട്ടുണ്ട് അസൂയക്കാർ സ്വയം നശിക്കാൻ വിധിക്കപ്പെട്ടവരാണ്…

അവരുടെ കുതന്ത്രങ്ങൾക്ക് പ്രതികരിക്കാതെ ക്ഷമിക്കുക. നമ്മുടെ ക്ഷമ അവരെ തകർക്കും.…
അസൂയ നമ്മെ തകർക്കുകയില്ല, മറിച്ച് അവരെയാണ് കെടുതിയിലേക്ക് നയിക്കുന്നത്… തീ തന്റെ അഗ്നിയിൽ വെന്ത് നശിക്കുന്നതുപോലെ, അസൂയക്കാർ അവരുടെ അസൂയയിൽ തന്നെ കത്തിത്തീരും”

വലിയ മനുഷ്യരുടെ അനുഭവത്തെക്കുറിച്ച് അറബി കവികൾ പറഞ്ഞത്, നാം ഇന്നനുഭവിച്ചറിയുന്ന യാഥാർഥ്യമാണ്.

عَنْ أَبِي هُرَيْرَةَ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‌‏ إِيَّاكُمْ وَالْحَسَدَ فَإِنَّ الْحَسَدَ يَأْكُلُ الْحَسَنَاتِ كَمَا تَأْكُلُ النَّارُ الْحَطَبَ

അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : നിങ്ങൾ അസൂയയെ സൂക്ഷിക്കുക. നിശ്ചയം അത് തീ വിറകിനെ നശിപ്പിക്കുന്നത് പോലെ മനുഷ്യന്റെ നൻമയെ തിന്ന് നശിപ്പിക്കുന്നതാണ്. (അബൂദാവൂദ് : 4903). ഒരു കവി പാടി :

كلّ العداوة قد ترجى إزالته ::
إلاّ عداوة من عاداك عن حسد

"ശത്രുതയല്ലാം നീങ്ങുന്നതാണങ്കിലും അസൂയയാലുള്ള ശത്രുത നീങ്ങുകയില്ല”

🖊️ Muhammed Naqeeb

ഖസ്വീദ പഠനം

14 Nov, 18:00


درس ديوان الحماسة

https://t.me/c/1355329501/104

ഖസ്വീദ പഠനം

14 Nov, 01:18


ശൈഖ് രിഫാഈ(റ) : ഇശ്ഖിന്റെ ലോകം

ﻭَﻓِﻲ ﺑَﻌْﺾِ اﻟْﻤَﺠَﺎﻣِﻴﻊِ:ﺣَﺞَّ ﺳَﻴِّﺪِﻱ ﺃﺣﻤﺪ اﻟﺮﻓﺎﻋﻲ ﻓَﻠَﻤَّﺎ ﻭَﻗَﻒَ ﺗُﺠَﺎﻩَ اﻟْﺤُﺠْﺮَﺓِ اﻟﺸَّﺮِﻳﻔَﺔِ ﺃَﻧْﺸَﺪَ:

ﻓِﻲ ﺣَﺎﻟَﺔِ اﻟْﺒُﻌْﺪِ ﺭُﻭﺣِﻲ ﻛُﻨْﺖُ ﺃُﺭْﺳِﻠُﻬَﺎ
ﺗُﻘَﺒِّﻞُ اﻷَْﺭْﺽَ ﻋَﻨِّﻲ ﻓَﻬِﻲَ ﻧَﺎﺋِﺒَﺘِﻲ
ﻭَﻫَﺬِﻩِ ﻧَﻮْﺑَﺔُ الْأَﺷْﺒَﺎﺡِ ﻗَﺪْ ﺣَﻀَﺮَﺕْ
ﻓَﺎﻣْﺪُﺩْ ﻳَﻤِﻴﻨَﻚَ ﻛَﻲْ ﺗُﺤْﻈَﻰ ﺑِﻬَﺎ ﺷَﻔَﺘِﻲ

ﻓَﺨَﺮَﺟَﺖْ اﻟْﻴَﺪُ اﻟﺸَّﺮِﻳﻔَﺔُ ﻣِﻦَ اﻟْﻘَﺒْﺮِ اﻟﺸَّﺮِﻳﻒِ.(الحاوي للفتاوى:٢/٣١٤)

ശൈഖ് രിഫാഈ(റ) ഹജ്ജ് കഴിഞ്ഞ് മദീനയില്‍ ചെന്ന് ഹുജ്റതുശ്ശരീഫ (റൗള)യുടെ മുമ്പില്‍ നിന്ന് പാടി.

“വിദൂരത്തുള്ള എന്റെ നാട്ടില്‍ നിന്ന് ഞാന്‍ എന്റെ ആത്മാവിനെ ഇങ്ങോട്ടയക്കാറുണ്ട്. എന്റെ ശരീരത്തിനു പകരമായി എന്റെ ആത്മാവ് ഈ വിശുദ്ധഭൂവിനെ ചുംബിച്ച് തിരിച്ചുവരും. എന്നാല്‍ ഇത് ശരീരത്തിന്റെ ഊഴമാണ്. അതിവിടെ അങ്ങയുടെ മുമ്പില്‍ ഹാജരാക്കിയിരിക്കുന്നു. അതുകൊണ്ട് അങ്ങയുടെ വിശുദ്ധ കരം നീട്ടിത്തരൂ. ഞാന്‍ അത് എന്റെ ചുണ്ടില്‍ വെച്ച് മുത്തി നിര്‍വൃതി കൊള്ളട്ടെ. ഉടന്‍ നബിﷺയുടെ തിരുകരം പ്രത്യക്ഷപ്പെടുകയും, മഹാനവർകൾ ചുംബിച്ചു തൃപ്തിയടയുകയും ചെയ്തു. (അൽഹാവിലിൽ ഫതാവാ)

വ്യാജ സിദ്ധന്മാർക്കെതിരെ!

قال الشيخ الرفاعي رضي الله عنه : لا تقولوا كما يقول بعض المتصوفة : نحن أهل الباطن، وهم أهل الظاهر . هذا الدين الجامع...لولا الظاهر لما بطن ... القلب لا يقوم بلا جسد، بل لولا الجسد لفسد ، والقلب نور الجسد

(البرهان المؤيد(بحذف ):٨٤)

ശൈഖു രിഫാഈ(റ)പറയുന്നു : ചില തസവ്വുഫ് ചമയുന്നവർ (വ്യാജ ശൈഖൻമാർ) പറയുന്നതുപോലെ "ഞങ്ങൾ (ബാത്വിൻ) ആന്തരിക വശത്തിന്റെയാളുകളാണ്, പണ്ഡിതന്മാർ (ളാഹിർ) ബാഹ്യ വശത്തിന്റെയാളുകളാണ്" എന്ന് നിങ്ങൾ പറയരുത്. ഈ മതം ആന്തരികതയും ബാഹ്യതയും സമാഹരിച്ച മതമാണ്. അവ രണ്ടും പരസ്പര പൂരകങ്ങളാണ്. ശരീരമില്ലാതെ ഹൃദയം നിലനിൽക്കില്ല. ഹൃദയമാണെങ്കിൽ ശരീരത്തിന്റെ പ്രകാശവുമാണ്.

(അതുപോലെ ശരീഅത്തില്ലാതെ ത്വരീഖത്തുണ്ടാവുകയില്ല)

(ബുർഹാനുൽ മുഅയ്യദ്:84)

See also
https://t.me/ashhaar/2878
https://t.me/ashhaar/2928
https://t.me/ashhaar/1625
https://t.me/ashhaar/1288

ഖസ്വീദ പഠനം

12 Nov, 06:46


പ്രശസ്ത കവി ത്വര്‍ഫയുടെ ഒരു വരിയുണ്ട്.

عَنِ المَرءِ لا تَسأَل وَسَل عَن قَرينَهُ
فَكُلُّ قَرينٍ بِالمُقارِنِ يَقتَدي

"ഒരാളെ അറിയാന്‍ കൂടെ കൂടിയവരെ കുറിച്ച് ചോദിക്കണം. അവിടെ പല ശീലങ്ങളും അവരില്‍ നിന്നും പകര്‍ന്നതായി കാണാം..."

ഖസ്വീദ പഠനം

11 Nov, 13:19


لَقَد خابَ قَومٌ غابَ عَنهُم نَبِيُّهُم
وَقَد سُرَّ مَن يَسري إِلَيهِم وَيَغتَدي
تَرَحَّلَ عَن قَومٍ فَضَلَّت عُقولُهُم
وَحَلَّ عَلى قَومٍ بِنورٍ مُجَدَّدِ
هَداهُم بِهِ بَعدَ الضَلالَةِ رَبُّهُم
وَأَرشَدَهُم مَن يَتبَعِ الحَقَّ يَرشُدُ
وَهَل يَستَوي ضُلّالُ قَومٍ تَسَفَّهوا
عَمىً وَهُداةٌ يَهتَدونَ بِمُهتَدِ
لَقَد نَزَلَت مِنهُ عَلى أَهلِ يَثرِبٍ
رِكابُ هُدىً حَلَّت عَلَيهِم بِأَسعَدِ
نَبِيٌّ يَرى ما لا يَرى الناسُ حَولَهُ
وَيَتلو كِتابَ اللَهِ في كُلِّ مَسجِدِ
وَإِن قالَ في يَومٍ مَقالَةَ غائِبٍ
فَتَصديقُها في اليَومِ أَو في ضُحى الغَدِ
لِيَهنِ أَبا بَكرٍ سَعادَةُ جَدِّهِ
بِصُحبَتِهِ مَن يُسعِدِ اللَهُ يَسعَد

حسان بن ثابت رضي الله عنه

https://t.me/ashhaar/5211

ഖസ്വീദ പഠനം

11 Nov, 07:12


https://t.me/ashhaar/5217

ഖസ്വീദ പഠനം

11 Nov, 07:06


يا من يرى ما في الضمير ويسمع
أنت المعد لكل ما يتوقع
يا من يرجي في الشدائد كلها
يا من إليه المشتكي والمفزع
يَا مَنْ خَزَائِنُ رِزْقِهِ فِي قَوْلِ كُنْ
امْنُنْ فَإِنَّ الْخَيْرَ عِنْدَكَ أَجْمَعُ
مَا لِي سِوَى فَقْرِي إِلَيْكَ وَسِيلَةٌ
وَبِالِافْتِقَارِ إِلَيْكَ فَقْرِي أَدْفَعُ
مَا لِي سِوَى قَرْعِي لِبَابِكَ حِيلَةٌ
فَلَئِنْ طُرِدْتُ فَأَيَّ بَابٍ أَقْرَعُ
وَمَنِ الَّذِي أَدْعُو وَأَهْتِفُ بِاسْمِهِ
إِنْ كَانَ فَضْلُكَ عَنْ فَقِيرٍ يُمْنَعُ
حَاشَا لِمَجْدِكَ أَنْ تُقَنِّطَ عَاصِيًا
الفَضْلُ أَجْزَلُ وَالْمَوَاهِبُ أَوْسَعُ
بِالذُّلِّ قَدْ وَافَيْتُ بَابَكَ عَالِمًا
أَنَّ التَّذَلُّلَ عِنْدَ بَابِكَ يَنْفَعُ
وَجَعَلْتُ مُعْتَمَدِي عَلَيْكَ تَوَكُّلاً
وَبَسَطْتُ كَفِّي سَائِلاً أَتَضَرَّعُ
اجْعَلْ لَنَا مِنْ كُلِّ ضِيقٍ مَخْرَجًا
وَالْطُفْ بِنَا يَا مَنْ إِلَيْهِ الْمَرْجِعُ
ثُمَّ الصَّلاَةُ عَلَى النَّبِيِّ وَآلِهِ
خَيْرِ الخَلاَئِقِ شَافِعًا وَمُشَفَّعُ

വളരെ അർത്തവത്തായ ഫലപ്രദമായ പ്രാർത്ഥനാ പദ്യം. ചൊല്ലി ദുആ ചെയ്താൽ ഉത്തരം കിട്ടുമെന്ന് പല മഹാന്മാരും പറഞ്ഞ ഒരു ഖസ്വീദ

ഖസ്വീദ പഠനം

11 Nov, 06:59


كفاية العوام

ഖസ്വീദ പഠനം

11 Nov, 06:58


ഖസ്വീദ പഠനം pinned «.»

ഖസ്വീദ പഠനം

10 Nov, 17:31


കഅബ് ബിൻ മാലിക് കോർത്ത ചില വരികളുടെ ആശയം കൂടി നമുക്കൊന്ന് പരിചയപ്പെടാം...

"അല്ലാവിൻ തീരുമാനം ഇതെന്തത്ഭുതം
അവനോ നിനച്ചാൽ നടക്കും സുനിശ്ചിതം

ജനതയെ വഴികേടിലാക്കുന്ന സംഘത്തെ
ബദ്റിന്റെ നാളിലോ നേരിടാനായ് വിധി
സംഘമായവരെത്തി മിത്രങ്ങൾക്കൊപ്പവും

എണ്ണത്തിലപ്പോൾ മികച്ചൊരു കൂട്ടമായ്‌
ഞങ്ങളെ മാത്രമായുന്നമ്പിടിച്ചവർ

ആമിറും കഅബിനുമൊപ്പമായ് വന്നവർ
ഞങ്ങളിലുണ്ടല്ലോ അല്ലാഹുവിൻ ദൂതൻ

ഔസുകാർ ചുറ്റും നിരന്നൊരു കോട്ട പോൽ
ഉരുക്കു ചട്ടയിൽ നജ്ജാർ കുലം വന്നു

നബിയുടെ പതാകയുമേന്തിപ്പൊടിപാറ്റി
അല്ലാഹു അല്ലാതൊരാ രാധ്യനില്ലെന്നും
സാക്ഷ്യം വഹിക്കുന്നു നബിയോർ ജയിച്ചെന്നും.

പ്രകാശ വേഗം ചലിക്കുന്ന വാളുകൾ
ഉറയൂരി മിന്നുന്നു സൂക്ഷ്മ നേത്രങ്ങളിൽ

ഖഡ്ഘം ഉയർന്നതും ചിതറിപിരിഞ്ഞവർ
ഹീനമായന്ത്യത്തെ നേരിട്ടു കണ്ടവർ

മണ്ണിൽ മുഖം പൊത്തി അബൂ ജഹൽ വീണു
ഉത്ബയോ മറിയുന്നു ഞാനവനെ വിട്ടപ്പോൾ

ഷൈബയും തൈമിയും വീണല്ലോ പോർ ഭൂവിൽ
അവരോ നിഷേധിച്ചു അർഷിന്റെ അധിപനെ.

ബദ്റും കവിതയും എന്ന അധ്യായം ഹസ്സാൻ ബിൻ സാബിത്(റ)വിന്റെ കവിത കൂടി എഴുതാതെ എങ്ങനെയാണ് പൂർത്തിയാവുക..!! മഹാനവർകളുടെ ദീർഘമായ കവിതയിൽ നിന്നും അല്പം ചില വരികൾ ഇങ്ങനെ വായിക്കാം.

“മുസ്തശ് ഇരീ ഹിലഖൽ മാദീയ യഖ്ദുമുഹും
ജലദുന്നഹീദത്തി മാളിൻ ഗൈരി റഅദീദി”

ശക്തമാം നേതൃത്വം മുന്നിൽ നയിക്കുന്നു
ഉരുക്കു പടയങ്കിയിൽ അനുചരർ നിൽക്കുന്നു

ഔദാര്യ- ഭക്തിയിൽ സൃഷ്ടികളിൽ ശ്രേഷ്ഠരാം
മുത്തു നബിﷺയാണല്ലോ ഞാൻ ചൊന്ന നേതാവ്

നിങ്ങൾ നിനച്ചു പോയ്‌ ബദ്റിലെ പാനജലം
നിങ്ങൾക്ക് ഗമയാണ്, ഞങ്ങൾക്ക് കിട്ടില്ല!
ഞങ്ങൾക്ക് ബദ്റിൽ പ്രതിസ്വരം കേട്ടില്ല

ആവോളം ഞങ്ങൾ കുടിച്ചൂ, തെളിനീരും
ഞങ്ങളോ തിരുപാശം മുറുകെപ്പിടിച്ചവർ

അല്ലാഹുവിൻ മാർഗം തന്നെയാണക്കയർ
ഞങ്ങളിലുണ്ടല്ലോ സത്യവും ദൂതനും ﷺ

വിജയിച്ചു മരണം വരിക്കുന്ന കാലവും
പോരുകൾ മുറുകുന്ന നേരത്ത് ഭീഷണി
ഏൽക്കാതെ സംഘത്തെച്ചേർത്ത് നിർത്തും നബി ﷺ

മിന്നുന്ന താരവും ശോഭിക്കും ചന്ദ്രനും
വാക്കുകളിലന്തിമ തീരുമാനം നബി ﷺ

നബിﷺക്കെതിരെ നിങ്ങൾത്തെളിച്ചു കിനാനയെ
ശത്രുവിൻ ശക്തിയറിയാത്തവർ തോറ്റുപോയ്

മൃത്യുവിന്നാഴിയിൽ അവരെത്തി മൂകരായ്
മരണവും നരകവും അവരെ ഗ്രസിച്ചുപോയ്

ബന്ധമോ ബന്ധുവോ നോക്കാതെയൊന്നിച്ചു
സത്യനിഷേധത്തിൻ നേതാക്കൾ വഞ്ചിച്ചു

അല്ലാവിൻ സേനയിൽ നിന്നു പഠിക്കുവിൻ
പൊട്ടക്കിണറ്റിലെ സംഘത്തെക്കണ്ടപ്പോൾ

ബ്ലഡ്‌ മണി വാങ്ങിയും വാങ്ങാതെ തന്നെയും
എത്രയെത്രയാളുകളെ വിട്ടങ്ങയച്ചു നാം

ഉബൈദത്തു ബിൻ അൽ ഹാരിസിന്റെ (റ) വരികൾ ഉദ്ധരിക്കാതെ പോകുന്നത് ഉചിതമല്ല. യുദ്ധഭൂമിയിൽ ദ്വന്ദ്വ യുദ്ധത്തിന് മുശ്‌രിക്കുകൾ പോർവിളിച്ചപ്പോൾ മുസ്‌ലിം പക്ഷത്തു നിന്നു നേരിട്ട മൂന്നുപേരിലൊരാളാണ് ഉബൈദ: കാലിനു വെട്ടേറ്റു യുദ്ധക്കളത്തിൽ നിന്ന് മടങ്ങിയപ്പോൾ പരിക്ക് മറന്നു പാടിയ വരികളാണ് ചുവടെച്ചേർക്കുന്നത്.

“സതബ് ലുഗു അന്നാ അഹ്‌ല മക്കത വഖ് അതൻ.....”

മക്കയിലെത്തുമൊരു ദുരന്ത വാർത്തയും
കക്ഷിയല്ലാത്തവർ പോലും വിറച്ചു പോം

ഉത്തുബയും ശൈബയും മാറിയപ്പോൾ വന്ന
ദുരന്ത വാർത്തയിൽ ബിൻ ശൈബ വെറുത്തുപോയ്

പരാതിയില്ലല്ലോ പാദം മുറിഞ്ഞതിൽ
വിശ്വാസിയായതിൽ പകരം ലഭിക്കുമേ

പരലോക നന്മകൾ പരിഭവമില്ലാതെ
ഇഹലോക ജീവിതം വിറ്റു ഞാൻ നാളേക്ക്.

ഖസ്വീദ പഠനം

10 Nov, 17:30


ബദ്റിനെ പരിചയപ്പെടുത്തി നബിﷺയുടെ പിതൃ സഹോദരൻ ഹംസ(റ) ആലപിച്ച ഈരടികൾ ഇങ്ങനെയാണ്.

ألم تر أمراً كان من عجبِ الدهرِ
وللحَين أسبابٌ مبَينة الأمرِ
وما ذاك إلا أن قوما أفادهم
فخانوا تواصٍ بالعُقوق وبالكفرِ
عشيَّة راحوا نحو بدر بجمعهم
فكانوا رهونا للرَّكيَّة من بدرِ
وكنا طلبنا العير لم نبغِ غيرها
فساروا إلينا فالتقينا على قدرِ
فلما التقينا لم تكن مثنويةٌ
لنا غير طعن بالمثقَّفة السمرِ
وضرب ببيض يختلي الهام حدَّها
مشهَّرة الألوان بينةِ الأُثرِ
ونحن تركنا عُتبة الغي ثاويا
وشيبة في القتلى تجرجم في الجفر
وعمرو ثوى فيمن ثوى من حماتهم
فشُقت جيوب النائحات على عمرو
جيوب نساء من لؤي بن غالب
كرامٍ تفرَّعن الذوائبَ من فِهرِ
أولئك قوم قُتِّلوا في ضلالهم
وخلَّوا لواءً غير محتضِر النصرِ
لواء ضلال قاد إبليس أهله
فخاس بهم إن الخبيث إلى غدر
وقال لهم إذ عاين اﻷمر واضحا
برئت إليكم ما بي اليوم من صبر
فإني أرى ما ﻻ ترون وإنني
أخاف عقاب الله والله ذو قسر
فقدمهم للحين حتى تورطوا
وكان بما لم يخبر القوم ذا الخبر
فكانوا غداة البئر رألفا وجمعنا
ثلات مئين كالمسدمة الزهر
وفينا جنود الله حين يمدنا
بهم في مقام ثم مستوضح الذكر
فشد بهم جبريل تحت لوائنا
لدى مأزق فيه مناياهم تجري

من قصيدة تنسب لأسد الله وأسد رسوله حمزة بن عبد المطلب رضي الله عنه

കാലത്തെ വിസ്മയിപ്പിക്കുന്നൊരു സംഭവം
കാണുവിൻ, മരണത്തിനുണ്ടല്ലോ കാരണം,

സത്യത്തോടുളള വിരോധവും വിദ്വേഷവും
അവരെ നശിപ്പിച്ചു, അവരെ ഭ്രമിപ്പിച്ചു.

സംഘമായവരെത്തി ബദ്റിലേക്കെന്നപോൽ
സന്ധ്യയോടവരെത്തി പൊട്ടക്കിണറ്റിലും

വർത്തക സംഘത്തെ തേടിയപ്പോൾ ഞങ്ങൾ
എത്തിയതവരോട് യുദ്ധക്കളത്തിലും.

യുദ്ധമായാൽ പിന്നെ കുന്തമല്ലേ കാര്യം
വാൾ പയറ്റല്ലാതെ മറ്റെന്തു ചെയ്യാനാ

ഏൽക്കുന്ന മുറിവുകൾ പിളരുന്ന ശിരസ്സുകൾ
മറ്റെന്തു വാർത്തയാ പോരാട്ട ഭൂമിയിൽ

വഴിവിട്ട ഉത്ബയെ വെട്ടി നിലത്തിട്ടു
ഷൈബയെ പൊട്ടക്കിണറ്റിൽ വലിച്ചിട്ടു

രക്ഷകനായെത്തി അംറും മരിച്ചു പോയ്‌
വിലപിക്കും മഹിളകൾ ചേലകൾ കീറിപ്പോയ്

വഴിവിട്ട് മൃതരാം ജനങ്ങൾ വലിച്ചിട്ടു
തോൽവിപ്പതാകയവർ പാടെ മുറിച്ചിട്ടു

ഇരുളിന്റെ വാഹകരെ ഇബ്‌ലീസ് നയിച്ചതിൽ
വഴിയേ ഉപേക്ഷിച്ചു അവനും ചതിച്ചുപോയ്

കാര്യം തിരിഞ്ഞപ്പോൾ ഇബ്‌ലീസ് ചൊന്നുപോൽ
ഞാനില്ല കൂടുവാൻ നിങ്ങൾക്ക് തുണയായി

കാണുന്നു ഞാനിതാ മാലാഖമാരെയും
ശിക്ഷയായ് വന്നു ഭവിക്കുന്നു നമ്മളിൽ.

സത്യത്തിലിബ്‌ലീസ് ചതിച്ചവരെ കൊന്നഹോ
അവരറിയാത്തതവനറിയാൻ കഴിഞ്ഞപ്പോൾ.

മിന്നുന്ന താരം പോൽ മുന്നൂർ പേർ ഞങ്ങൾ
ആയിരത്തിൻ പട പൊട്ടക്കിണറ്റിലും

ഓർമ്മിക്കാവുന്നിടത്തൊക്കെയും ഞങ്ങൾക്കു
തുണയായി അല്ലാവിൻ സൈന്യം നിരന്നല്ലോ

ജിബ്‌രീൽ അവർക്കൊരു നേതാവായ് വന്നിട്ട്
ശക്തിപ്പെടുത്തിയീ ഞങ്ങളെ നല്ലപോൽ."

ബദ്റിലെ രംഗങ്ങളും പോരാട്ടങ്ങളുടെ ഗതിവിഗതികളുമാണ് ഹംസ(റ) ഈ കവിതയിൽ ആവിഷ്കരിച്ചത്.

ഖസ്വീദ പഠനം

10 Nov, 17:29


ബദ്റിനെ പ്രമേയമാക്കിയോ ബദ്റിന്റെ ഓരത്ത് നിന്നോ വിരചിതമായ കവിതകളാണ് നാം പരിചയപ്പെടുന്നത്. അന്നത്തെ ഏറ്റവും സ്വാധീമുള്ള ആവിഷ്കാര രീതിയാണ് കാവ്യം. ശാരീരികമോ സായുധമോ ആയ പോരാട്ടം യുദ്ധക്കളത്തിൽ നടക്കുന്നതിനേക്കാൾ ശക്തിയോടെ കവിതകളിലൂടെയുള്ള യുദ്ധം സാംസ്കാരിക ഭൂമികയിൽ നടക്കും. ചിലപ്പോൾ സായുധസമരത്തിന്റെ ഊർജമാകുന്നതിലും ഗതിനിയന്ത്രിക്കുന്നതിലും കവിതക്ക് വലിയ പങ്കുണ്ടാകും. ആയതിനാൽ തന്നെ ബദ്റിൽ നേരിട്ട രണ്ട് കക്ഷികളോടും ഒപ്പം കവികളുണ്ടായിരുന്നു. ഹാരിസ് ബിൻ ഹിഷാം, ളിറാറ് ബിൻ ഖത്വാബ്, മുആവിയതുബിൻ സുഹൈർ, അബ്ദുല്ലാഹിബ്നു സ്സിബ്അരി എന്നിവർ മുശ്‌രിക്കുകളോടൊപ്പം സഞ്ചരിച്ച കവിശ്രേഷ്ഠന്മാരായിരുന്നു. ഹംസതുബിൻ അബ്ദിൽ മുത്വലിബ്(റ), ഉബൈദതുബിൻ അൽഹാരിസ്(റ), അലിയ്യു ബിൻ അബീ ത്വാലിബ്(റ), അബ്ദുല്ലാഹിബിൻ റവാഹ:‌(റ) എന്നിവർ മുസ്‌ലിം സംഘത്തിലെ മഹാകവികളായിരുന്നു. വിശ്വകവികളായ ഹസ്സാനും(റ) കഅബു ബിൻ മാലിക്കും(റ) ബദ്റിൽ പങ്കെടുത്തില്ലെങ്കിലും ബദ്റിന്റെ ആത്മാവേറ്റെടുത്ത്‌ ശക്തമായ കാവ്യ ശരങ്ങൾ എയ്തു.

മക്കയിൽ ശോക കാവ്യങ്ങൾ കണ്ണീര് പെയ്യിച്ചപ്പോൾ മദീനയിൽ ആഹ്ലാദ കാവ്യങ്ങൾ പുഷ്പ വർഷം നടത്തി. ബദ്റിനെയും ബദ്‌രീങ്ങളെയും പാടിപ്പുകഴ്ത്തുന്നത് മദീനക്കാരുടെ ഒരു പതിവായി മാറി. അത്തരം കവിതകൾ ഗ്രന്ഥങ്ങളായും സ്വതന്ത്ര സമാഹാരങ്ങളായും രൂപപ്പെട്ടു. മുഅവ്വിദിന്റെ മകൾ റുബയ്യ, ദക്'വാനോട് പറയുന്നു. എന്റെ അറകൂടലിന്റെ അന്ന് രാവിലെ നബി ﷺ വീട്ടിലേക്കു വന്നു. ഇപ്പോൾ നിങ്ങൾ ഈ കട്ടിലിൽ ഇരിക്കുന്നത് പോലെ നബി ﷺ അവിടെ ഇരുന്നു. ആ സമയത്ത് കൊച്ചു പെൺകുട്ടികൾ ദഫ് മുട്ടി പാട്ടുപാടുകയായിരുന്നു. ബദ്റിൽ കൊല്ലപ്പെട്ട പിതാക്കന്മാരുടെ മഹത്വവും സ്ഥാനവും പുകഴ്ത്തിപ്പറഞ്ഞുകൊണ്ടുള്ള പാട്ടുകളായിരുന്നു പാടിയിരുന്നത്. നബി ﷺ കടന്നു വന്നപ്പോൾ അവർ അതുമാറ്റി നബി കീർത്തനങ്ങൾ ആലപിക്കാൻ തുടങ്ങി. അപ്പോൾ നബി ﷺ പറഞ്ഞു. നിങ്ങൾ ഇതുവരെ ചൊല്ലിക്കൊണ്ടിരുന്ന പാട്ടുകൾ തന്നെ തുടർന്നോളൂ. അങ്ങനെ അവർ വീണ്ടും ദഫ് മുട്ടി പാടി. നബികീർത്തനമായി അവർ പാടിയ വരികൾ ഇങ്ങനെ ആയിരുന്നു.

نبي يرى ما لا يرى الناس حوله
ويتلو كتاب الله في كل مشهد

فإن قال في يوم مقالة غائب
فتصديقها في صحوة اليوم أو غد

https://t.me/ashhaar/5220

ജനങ്ങൾ കാണുന്നതിനുമപ്പുറം കാണുന്ന
അല്ലാവിൻ തിരുവേദം ഏത് സദസ്സിലും
പാരായണം ചെയ്യും മുത്ത് നബിയല്ലോ.
അവിടുന്നൊരു കാര്യം ചൊന്നാൽ പുലർന്നിടും പിറ്റേന്ന് പുലരിയിൽ അല്ലേൽ പ്രഭാതത്തിൽ.

ഖസ്വീദ പഠനം

10 Nov, 17:16


ഖുബൈബി(റ)നെ ശത്രുക്കൾ കൊലക്കളത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. പരസ്യമായി വധിക്കാനാണ് അവരുടെ ഉദ്ധേശ്യം. അതറിഞ്ഞ ഉടനെ മഹാനവർകൾ അവരോടു ഒരന്ത്യാഭിലാഷം അറിയിച്ചു. അത് മറ്റൊന്നുമായിരുന്നില്ല. രണ്ടു റകഅത്‌ നിസ്കരിക്കാൻ. അവരത് അനുവദിച്ചു കൊടുത്തു. അദ്ദേഹം വേഗം നിസ്കാരം പൂർത്തീകരിച്ചു. എന്നിട്ട് പറഞ്ഞു. ഞാൻ വേഗം നിസ്കാരം പൂർത്തിയാക്കിയത് നിങ്ങൾ എന്റെമേൽ ഭീരുത്വം ആരോപിക്കുമെന്ന് പേടിച്ചു മാത്രമാണ്. അല്ലാതെ നിസ്കാരത്തിന്റെ ആശ മതിയായിട്ടോ മധുരം നുണഞ്ഞു കഴിഞ്ഞത് കൊണ്ടോ അല്ല.

ഇത്തരമൊരു നിസ്കാരം മരണത്തിനു മുമ്പ് നിർവഹിക്കുന്ന ശൈലി ആദ്യമായി സ്വീകരിച്ചത് തന്നെ ഖുബൈബ്(റ) ആയിരുന്നു എന്ന്‌ ഹദീസുകൾ പഠിപ്പിക്കുന്നു. പിന്നീട് പലരും ആ ചര്യ പിന്തുടർന്നു.

ഖുറൈശികളിൽ അന്നുവരെ ശീലമില്ലാതിരുന്ന ക്രൂശിക്കുക എന്ന രീതിയാണ് ഖുബൈബി(റ)നെതിരെ അവർ സ്വീകരിക്കാനുദ്ദേശിച്ചത്. ഒരു പക്ഷേ റോം പോലെയുള്ള രാജ്യങ്ങളിൽ വ്യാപാര യാത്രകൾ നടത്തുക വഴി അറബികൾ കണ്ടു പകർത്തിയതായിരിക്കണം ഈ രീതിയെന്നാണ് പ്രമാണങ്ങളുടെ നിഗമനം. മരത്തിൽ വരിഞ്ഞുമുറുക്കി കെട്ടുമ്പോഴും കൂസലില്ലാത്ത ഭാവമാണ് അദ്ദേഹം പുലർത്തിയത്. പതറാത്ത മനോധൈര്യത്തോടെ മഹാനവർകൾ നിലകൊണ്ടു. അപ്പോഴും ചില കവിതാ ശകലങ്ങൾ അദ്ദേഹം ഉരുവിട്ടുകൊണ്ടിരുന്നു. അതിൽ പെട്ട വരികളാണ് :

وَلَسْتُ أُبَالِي حِينَ أُقْتَلُ مُسْلِمًا
علَى أيِّ شِقٍّ كانَ لِلَّهِ مَصْرَعِي

وَذلكَ في ذَاتِ الإلَهِ وإنْ يَشَأْ
يُبَارِكْ علَى أوْصَالِ شِلْوٍ مُمَزَّعِ

ولست بمبد للعدو تخشعا
ولا جزعا إني إلى الله مرجعي

“അല്ലാവിൻ മാർഗത്തിലാണ് മരിക്കുകിൽ
പരിഭവമില്ലതിൽ ഏതു വിധേനയും“

അഥവാ, അല്ലാഹുﷻവിന്റെ മാർഗത്തിലാണ് എന്റെ മരണമെങ്കിൽ എങ്ങനെ കൊല്ലപ്പെട്ടാലും എനിക്ക് പരാതിയില്ല. കഷ്ണങ്ങളായി പല ദിക്കിൽ ചിതറിയാലും ഒരുമിച്ചുകൂട്ടാൻ കഴിവുള്ളവനല്ലോ എന്റെ രക്ഷിതാവ് എന്നതായിരുന്നു അദ്ധേഹത്തിന്റെ ആശ്വാസം.

മരണത്തോട് അടുത്ത വേളയിൽ അദ്ധേഹത്തിന്റെ കണ്ണുകൾ ആകാശത്തേക്കുയർന്നു. എന്നിട്ട് പ്രാർത്ഥിച്ചു. "അല്ലാഹുവേ എന്റെ ഒരു സലാം എന്റെ പ്രിയപ്പെട്ട പ്രവാചക തിരുനബിﷺക്കു എത്തിച്ചു കൊടുക്കാൻ ഒരാളെയും ഞാൻ പരിസരത്ത് കാണുന്നില്ല. നീ തന്നെ എന്റെ ഒരഭിവാദ്യം പുണ്യനബിﷺക്കു എത്തിച്ചു നൽകേണമേ!"

നോക്കൂ അനുരാഗത്തിന്റെ ആത്മ ശീലുകൾ എത്രമേൽ കൃത്യമായിട്ടാണ് ഖുബൈബി(റ)നെ ബാധിച്ചിരിക്കുന്നത്. ഏതൊരു നേതാവിനെ അംഗീകരിച്ചതിനാലാണോ ക്രൂശിക്കപ്പെടാൻ പോകുന്നത് അതേ തിരുനബിﷺയിലേക്കാണ് പിന്നെയും ഹൃദയം ഓടിചെല്ലുന്നത്. ആത്മാവിനോട് പ്രണയം ചേർത്തു വച്ചു എന്ന പ്രയോഗമല്ല ഇവിടെ. പ്രണയം മരണത്തെയും തോൽപ്പിച്ചു അനുരാഗിയെ ആസ്വദിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുപോലെ ഒരു സ്നേഹഗാഥ മുത്തു നബിﷺയുടെ ചരിത്രത്തിലല്ലാതെ ആരുടെ ചരിത്രത്തിലാണ് വായിക്കാൻ ലഭിക്കുക.

https://www.facebook.com/share/187By9MCN7/?mibextid=WC7FNe

ഖസ്വീദ പഠനം

10 Nov, 15:22


الشعر على لسان الرسول


رسول الله صلى الله عليه وسلم هو أفصح من نطق بالضاد وصاحب الإمام الكلام في الجوامع لقد أنشد صلى عليه وسلم بضعة أبيات في أحوال متعددة من دون أن يخرجها عن سننها

بسم الإله وبه هدينا ولو عبدنا غيره شقينا
ياحبذا ربا وحبذا دينا
أتيناكم أتيناكم فحيونا نحييكم
ولولا الذهب الأحمر ما حلت نواديكم
ولولا الحبة السمراء لم تسمن عذاركم
رجل ونور تحت رجل يمينه والنسر للأخرى وليت مرصد

അബൂ ഉസ്മാൻ അന്നഹ്ദി(റ) പറയുന്നു. കിടങ്ങ് കീറാനുള്ള പണിയാരംഭിച്ച സമയത്ത് നബിﷺ ഇങ്ങനെ ചൊല്ലി.

بسم الإله وبه بدينا ... ... ولو عبدنا غيره شقينا
وحبذا ربا وحب دينا ... ... وحبذا محمد هادينا

(അല്ലാഹുവിൻ തിരു നാമത്തിലോതുന്നു
അതിലൂടെയല്ലേ നാം നേർവഴിയിലായത്

അവനെയല്ലാതെ നാം ആരാധിച്ചെന്നാലോ
നിശ്ചയം നമ്മൾ പരാജിതരായേനെ

മതത്തോട് പ്രണയം,
നാഥന്നു മംഗളം)

നബി ﷺ കഠിനാധ്വാനം ചെയ്തു പണിയെടുത്തു. വെട്ടിയും കൊത്തിയും മണ്ണു നീക്കിയുമുള്ള അധ്വാനങ്ങൾ. ഇടയിൽ ഒരിക്കൽ ക്ഷീണിച്ചിരുന്നു. ഒരു പാറയിൽ ചാരി ഉറങ്ങിപ്പോയി. അബൂബക്കറും(റ) ഉമറും(റ) അത് ശ്രദ്ധിച്ചു. വേറാരെങ്കിലും വന്നു അവിടുത്തെ (ﷺ) ഉറക്കം നഷ്ടപ്പെടാതിരിക്കാൻ അവർ കാവൽ നിന്നു. അല്പം കഴിഞ്ഞു അവിടുന്ന്‌ (ﷺ) ഉണർന്നു. അല്ല, നിങ്ങൾ എന്നെ ഭയപ്പെടുത്തിയോ എന്ന്‌ ചോദിച്ചുകൊണ്ട് പണി ആയുധമെടുത്തു. വീണ്ടും പരിശ്രമം തുടർന്നു. അപ്പോഴവിടുന്നു (ﷺ) ഇങ്ങനെ ചൊല്ലിക്കൊണ്ടിരുന്നു....

اللَّهُمَّ إِنَّ الْعَيْشَ عَيْشُ الآخِرَة
فَاغْفِرْ لِلأَنْصَارِ وَالْمُهَاجِرَة

"പരലോക ജീവിതമാണല്ലോ ജീവിതം
മുഹാജിർ അൻസ്വാറുകൾക്ക് പൊറുക്കണേ..

ശാപമുണ്ടാവട്ടെ അളലിനും ഖാറക്കും
അവരാണല്ലോ നമുക്ക് പണി തന്നത്
കല്ല് ചുമക്കുവാൻ നമ്മെ വിധിച്ചത്."

കിടങ്ങ് കുഴിക്കുന്ന പണി ആറു ദിവസം തുടർന്നു. ആഇശ(റ), ഉമ്മുസലമ(റ), സൈനബ്(റ) എന്നീ പത്നിമാർ ഊഴം നിശ്ചയിച്ചു നബി ﷺ ക്കൊപ്പം സേവനത്തിനു നിന്നു.

പുതിയ യുദ്ധമുറ പറഞ്ഞുകൊടുത്ത സൽമാൻ അൽഫാരിസി(റ)വിനോട് സ്വഹാബികൾക്ക് ഏറെ പ്രിയം വർധിച്ചു. അൻസ്വാറുകളും മുഹാജിറുകളും മാറി മാറി അദ്ദേഹത്തെ പ്രശംസിച്ചു. ഒടുവിൽ രണ്ടു കൂട്ടരും അദ്ദേഹത്തെ അവരുടെ ആളാണന്നു അവകാശപ്പെട്ടു. ഒരു കൂട്ടർ പറഞ്ഞു. സൽമാൻ(റ) അൻസ്വാരികളിൽ പെട്ടയാളാണ്. മദീനയിൽ ഉള്ള ആളല്ലേ! അടുത്ത കൂട്ടർ പറഞ്ഞു. മദീനയുടെ പുറത്തു നിന്നു വന്ന ആളല്ലേ അതുകൊണ്ട് മുഹാജിറാണ്. ഒടുവിൽ നബി ﷺ ഇടപെട്ടു. അവിടുന്ന് (‌ﷺ) പറഞ്ഞു. സൽമാൻ(റ) എന്റെ വീട്ടുകാരനാണ്. നിങ്ങൾ ആരും സൽമാനി(റ)നു വേണ്ടി തർക്കിക്കേണ്ടതില്ലെന്ന്‌ സാരം.

സൽമാൻ(റ) പത്തു പേരുടെ പണി ഒറ്റക്കെടുക്കുമായിരുന്നു. ഒടുവിൽ ഖൈസ് ബിൻ സഅസഅ എന്നയാളുടെ കണ്ണ് പറ്റി. അദ്ദേഹത്തോട് അംഗസ്നാനം ചെയ്തു വെള്ളമെടുത്തു കഴുകാനും പിൻഭാഗത്തുകൂടി വാർന്നൊഴിക്കാനും പറഞ്ഞു. അപ്രകാരം ചെയ്തതും ആ കണ്ണേറിന്റെ കെട്ടിൽ നിന്നു സൽമാൻ(റ) വിമോചിതനായി.

قال بعض الصحابة يوم حفر الخندق والرسول صلى الله عليه وسلم يسمع :

بسم الإله وبه بدينا ... ... ولو عبدنا غيره شقينا
وحبذا ربا وحب دينا ... ... وحبذا محمد هادينا


"بسم الإله" معناه نفعل تبرُّكًا باسم الإله
"وبه بدينا" أي بدأنا بسم الله لا نبدأ باسم غيره
"ولو عبدنا غير الله" لكنّا أشقياء
"وحبذا ربا" معناه الربّ هو الأهل للألوهية
"وحبّ دينا" معناه دين الإسلام عظيم
"وحبذا محمّد هادينا" أي محمد صلى الله عليه وسلم نعم المحبوب

ഖസ്വീദ പഠനം

09 Nov, 17:41


وعن أنس رضى الله عنه قال : خَرَجَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى الْخَنْدَقِ، فَإِذَا الْمُهَاجِرُونَ وَالأنْصَارُ يَحْفِرُونَ فِي غَدَاةٍ بَارِدَةٍفَلَمْ يَكُنْ لَهُمْ عَبِيدٌ يَعْمَلُونَ ذَلِكَ لَهُمْ فَلَمَّا رَأَى مَا بِهِمْ مِنْ النَّصَبِ وَالْجُوعِ قَالَ : اللَّهُمَّ إِنَّ الْعَيْشَ عَيْشُ الْآخِرَهْ .. فَاغْفِرْ للأنصار وَالْمُهَاجِرَهْ فَقَالُوا مُجِيبِينَ لَهُ : نَحْنُ الَّذِينَ بَايَعُوا مُحَمَّدَا .. عَلَى الْجِهَادِ مَا بَقِينَا أَبَدَا فكَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَنْقُلُ التُّرَابَ يَوْمَ الْخَنْدَقِ حَتَّى أَغْمَرَ بَطْنَهُ أَوْ اغْبَرَّ بَطْنُهُ .. البخاري : برقم 3795 وكان من بين المجاهدين رجلاً من الْمُسْلِمِينَ يُقَالُ لَهُ جُعَيْلٌ .. فسَمّاهُ رَسُولُ اللّهِ صَلّى اللّهُ عَلَيْهِ وَسَلّمَ عَمْرًا .. فطفق الصحابة يرددون مرارًا : سَمّاهُ مِنْ بَعْدِ جُعَيْلٍ عَمْرَا .. وَكَانَ لِلْبَائِسِ يَوْمًا ظَهْرَا فَإِذَا مَرّوا بِعَمْرٍو قَالَ رَسُولُ اللّهِ صَلّى اللّهُ عَلَيْهِ وَسَلّمَ : عَمْرًا .. وَإِذَا مَرّوا بِظَهْرٍ قَالَ رَسُولُ اللّهِ صَلّى اللّهُ عَلَيْهِ وَسَلّمَ : ظَهْرًا .. ابن هشام 2 / 217

ഉമ്മുസലമ(റ) പറയുന്നു : ഖൻദഖ് ദിവസം ഒരിക്കലും മറക്കാനാവാത്ത ദിവസമാണ്. നബി ﷺ ഇഷ്ടികകൾ കൊണ്ടുവന്നു. അവിടുത്തെ (ﷺ) തിരുകേശങ്ങളിൽ അതിന്റെ പൊടികൾ പടർന്നു. അബൂബക്കറും(റ), ഉമറും(റ) സജീവമായി തന്നെ മണ്ണുനീക്കുന്നതിൽ പണിയെടുത്തു. സിദ്ദീഖ്‌(റ) തന്റെ സ്വന്തം തുണിയിലാണ് മണ്ണ് വഹിച്ച് നീക്കിക്കൊണ്ടിരുന്നത്.

കിടങ്ങിന്റെ പണി നടക്കുമ്പോൾ സ്വഹാബികൾ കവിതകൾ ചൊല്ലി ഈണം പിടിച്ചു. കൂട്ടത്തിൽ വിരൂപിയും എന്നാൽ ഉയർന്ന വ്യക്തിത്വത്തിനുടമയുമായ ഒരാളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ജുആലത് ബിൻ സുറാഖ:(റ) എന്നായിരുന്നു. നബി ﷺ ആ പേര് മാറ്റി അംറ് എന്ന് പേരു വെച്ചു. അത് പറഞ്ഞുകൊണ്ട് സ്വഹാബികൾ ഇങ്ങനെ പാടി.

"سَمّاهُ مِنْ بَعْدِ جُعَيْلٍ عَمْرَا * وَكَانَ لِلْبَائِسِ يَوْمًا ظَهْرَا"

(ജുഐലിന് അംറെന്ന് ശുഭ നാമവും നൽകി.
ഒരു നാൾ നിരാശർക്ക് അവലംബവും നൽകി.)

കിടങ്ങു കീറുന്നതിനിടയിൽ ഒരു തണുത്ത പ്രഭാതം. നബി ﷺ സ്വഹാബികളുടെ അടുത്തെത്തി. അവർ ചുമലിൽ മണ്ണ് വഹിച്ച് നീങ്ങുകയാണ്. അവരുടെ പരിശ്രമവും ഒപ്പം വിശപ്പും എല്ലാം ഒന്നിച്ചു കണ്ടപ്പോൾ അവിടുന്നിങ്ങനെ (ﷺ) പറഞ്ഞു. ''ലാ ഐഷ ഇല്ലാ ഐഷുൽ ആഖിറ: ഫഗ്ഫിർ ലിൽ അൻസ്വാരി വൽ മുഹാജിറ:''(പരലോക ജീവിതം അതു തന്നെ ജീവിതം./അൻസ്വാർ മുഹാജിറുകൾക്കൊക്കെ പൊറുക്കണേ!) പരലോകജീവിതമാണ് ശരിയും സ്ഥായിയുമായ ജീവിതമെന്നും ഇവിടുത്തെ പ്രാരാബ്ദങ്ങളിൽ പ്രയാസപ്പെടരുതെന്നും അനുചരന്മാരെ ഓർമിപ്പിക്കുകയാണ്. ഒപ്പം അവർക്കു വേണ്ടി അല്ലാഹുﷻവിനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

നബി ﷺ ഒരു കവിത കോർത്തതല്ല, സംഭാഷണം അത്തരമൊരു ഭംഗിയിൽ രൂപപ്പെട്ടതാണ്. അവിടുന്ന് (ﷺ) കവിത കോർക്കാനിരുന്നവരോ അല്ലാഹു ﷻ കുറെ കവിത പഠിപ്പിച്ച് വിട്ടതോ അല്ല. അതിന്റെ ആവശ്യവും നബിﷺക്കില്ല തന്നെ. ഖുർആൻ തന്നെ ആശയം പങ്കുവെച്ചിട്ടുണ്ട്.

മുത്ത്നബിﷺയുടെ തിരുമൊഴികൾക്ക് പ്രതികരണമായി സ്വഹാബികൾ ഇങ്ങനെ പാടി. ''

نَحْنُ الَّذِينَ بَايَعُوا مُحَمَّدًا
عَلَى الْجِهَادِ مَا بَقِينَا أَبَدًا

ഞങ്ങളോ മുത്ത് നബിﷺക്കു കരാർ നൽകി.
ജീവുള്ള കാലം ഒപ്പമുണ്ടേ ഞങ്ങൾ
ധർമ്മക്കളത്തിലും പോരാട്ടനിരയിലും
ഒപ്പമുണ്ടേ.. ഞങ്ങളൊപ്പമുണ്ടേ...

https://t.me/ashhaar/3547

അനസ്(റ) പറയുന്നു. രണ്ട് പിടി ഗോതമ്പും അൽപം കാറിയ എണ്ണയുമുണ്ടായിരുന്നു. അത് പാചകം ചെയ്ത് സ്വാഹാബികളുടെ മുന്നിൽ വെച്ചു. എണ്ണ കനച്ചതിന്റെ ഗന്ധവും തൊണ്ടയിൽ കെട്ടും സഹിച്ച് വിശപ്പിന്റെ കാഠിന്യത്താൽ അതവർ കഴിക്കാനെടുത്തുവെച്ചു.

ബറാഉ ബിൻ ആസിബ്(റ) പറയുന്നു. ഖൻദക് മണ്ണു നീക്കം ചെയ്യുന്ന പണിയിൽ നബിﷺയും ഭാഗമായി. മൺപൊടികൾ കൊണ്ട് നബിﷺയുടെ വയറിന്റെ ഭാഗത്ത് ഒരാവരണം പോലെയായിരുന്നു. അതിനിടയിൽ അബ്ദുല്ലാഹിബ്നു റവാഹ(റ)വിന്റെ വരികൾ ഈണം പിടിക്കുന്നുണ്ടായിരുന്നു.

“والله لولا الله ما اهتدينا
ولا تصدَّقنا ولا صلَّينا
فأنزلن سكينةً علينا
وثبِّت الأقدام إن لاقينا
والمشركون قد بغوا علينا 
اذا ارادوا فتنة أبينا"

(തങ്ങളില്ലേൽ ഞങ്ങൾ നേർവഴിക്കാകില്ല,
നിസ്കാരമോ ദാനമോ ഒന്നും ചെയ്യില്ല.

ശാന്തിയേകീടണേ അല്ലാഹ്! നീ ഞങ്ങളിൽ
പാദമുറപ്പിച്ചു ശക്തിയും നൽക നീ

അക്രമം ചെയ്യുന്നു ശിർക്കിന്റെ വാഹകർ
ഞങ്ങൾക്ക് നാശം വിതക്കുകിൽ കാക്കണേ!)

https://t.me/ashhaar/3593
https://t.me/ashhaar/4053

ഖസ്വീദ പഠനം

08 Nov, 17:39


ഇമാം ത്വബ്റാനി(റ) തന്നെ ഉദ്ധരിക്കുന്നു. ഖുസാഅ ഗോത്രക്കാർ നബിﷺയുമായി ഉടമ്പടിയിൽ കഴിഞ്ഞിരുന്നവരായതുകൊണ്ട്, നീക്കങ്ങൾ നബിﷺയെ അറിയിക്കാൻ അവർ ബാധ്യസ്ഥരായിരുന്നു. അംറു ബിൻ സാലിം അൽ ഖുസാഇ എന്ന ഗോത്ര പ്രതിനിധി 40 പേരോടൊപ്പം നബിﷺയെ സമീപിച്ചു. 40 വാഹനങ്ങളിലായിട്ടാണ് അവർ പോയത്. ജനങ്ങൾക്കിടയിൽ പള്ളിയിലിരിക്കുന്ന നേരത്താണ് നബിﷺയുടെ അടുത്തേക്ക് ഈ സംഘം എത്തിച്ചേർന്നത്. അവർ വിഷയങ്ങൾ നബിﷺയെ ധരിപ്പിച്ചു. ഖുറൈശികളിൽ നിന്ന് ചർച്ചയിൽ പങ്കെടുത്തവരുടെ പേരുകൾ എണ്ണി പറഞ്ഞു. ശേഷം സാലിം ഒരു കവിത ആലപിച്ചു. അതിന്റെ തുടക്കം ഇങ്ങനെയാണ്.

أبيات شعر كانت سببا في فتح مكة :-

يَا رَبّ إنّي نَاشِدٌ مُحَمّدًا ... حِلْفَ أَبِينَا وَأَبِيهِ الْأَتْلَدَا
قَدْ كُنْتُمْ وُلْدًا وَكُنّا وَالِدَا ... ثُمّتَ أَسْلَمْنَا فَلَمْ نَنْزِعْ يَدَا
فَانْصُرْ هَدَاكَ اللّهُ نَصْرًا أَعْتَدَا ... وَادْعُ عِبَادَ اللّهِ يَأْتُوا مَدَدَا
فِيهِمْ رَسُولُ اللّهِ قَدْ تَجَرّدَا ... إنْ سِيمَ خَسْفًا وَجْهُهُ تَرَبّدَا
في فَيْلَقٍ كَالْبَحْرِ يَجْرِي مُزْبِدًا ... إنّ قُرَيْشًا أَخْلَفُوك الْمَوْعِدَا
وَنَقَضُوا مِيثَاقَك الْمُوَكّدَا ... وَجَعَلُوا لِي فِي كَدَاءٍ رُصّدَا
وَزَعَمُوا أَنْ لَسْتُ أَدْعُو أَحَدَا ... وَهُمْ أَذَلّ وَأَقَلّ عَدَدَا
هُمْ بَيّتُونَا بِالْوَتِيرِ هُجّدًا ... وَقَتَلُونَا رُكّعًا وَسُجّدَا

ആശയം ഇങ്ങനെ പകർത്താം :

"സത്യം ചെയ്തു ഞാൻ നബിﷺയോട് ചൊല്ലുന്നു.
അവിടുന്നു സന്ധിയിലായിരുന്നല്ലോ നാം

ഉപ്പയും ഉപ്പാപ്പയും കാലം മുതൽ തന്നെ.
ഞങ്ങൾ യുവാക്കളും നിങ്ങളോ പിതാക്കളും

എത്രമേൽ ശാന്തിയിലായിരുന്നല്ലോ നമ്മൾ
ലംഘിച്ചു, ഖുറൈശികൾ സന്ധിയും കരാറുകൾ"

അംറ് ബിൻ സാലിമിന്റെ കവിത കേട്ടപ്പോൾ നബിﷺക്ക് പ്രയാസമായി. വൈകാരികമായി തന്നെ അവിടുന്ന് (ﷺ) അത് ഏറ്റെടുത്തു. നിങ്ങളെ സഹായിച്ചില്ലെങ്കിൽ പിന്നെ എനിക്ക് അല്ലാഹുﷻവിന്റെ സഹായം എങ്ങനെ ലഭിക്കാനാണ്. ഏതായാലും ഞാൻ നിങ്ങളുടെ സഹായത്തിൽ ഉണ്ടാകും എന്ന് അവരോട് തിരുനബി ﷺ പ്രതികരിച്ചു.

ഖസ്വീദ പഠനം

08 Nov, 05:20


قال الإمام الشافعي رحمه الله :

قد مات قوم وما ماتت مكارمهم
وعاش قوم وهم في الناس أموات

ഇമാം ശാഫിഈ (റ) പറഞ്ഞു: ചില ആളുകൾ മരിച്ചു പോകുന്നു. എന്നാലും അവരുടെ നന്മകൾ മരിക്കുന്നില്ല. മറ്റുചിലർ ജനങ്ങൾക്കിടയിൽ ജീവിച്ചിരിക്കുന്നുവെങ്കിലും ശവങ്ങളാണ്.
المنهج الاحمد

ഖസ്വീദ പഠനം

08 Nov, 05:20


💠 അൽപ്പന്മാരുടെ കാഴ്ച്ചയിൽ ചെറിയ കാര്യങ്ങൾ പോലും -അപ്രാപ്യമാം വിധം- വലുതായിരിക്കും...

💠 മഹാന്മാരുടെ ദൃഷ്ടിയിൽ വലിയ വലിയ തീരുമാനങ്ങൾ നിസ്സാരവും സരളവുമായിരിക്കും ...

https://t.me/ashhaar/3292

ഖസ്വീദ പഠനം

07 Nov, 16:18


അപ്പോൾ പ്രവാചകൻ ﷺ പ്രവാചക കവി ഹസ്സാനുബിനു സാബിത്തി(റ)നെ അന്വേഷിച്ചു. അദ്ദേഹം അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല. ഉടനെ ആളെ അയച്ചു വിളിപ്പിച്ചു. കവിതചൊല്ലി മഹത്വം പറയുന്ന ഗോത്രത്തോട് കവിതയിൽ തന്നെ മറുപടി കൊടുക്കാൻ വേണ്ടിയായിരുന്നു ഹസ്സാനി(റ)നെ വിളിപ്പിച്ചത്. അദ്ദേഹം വരുന്ന വഴിയിൽ തന്നെ ചില വരികൾക്ക് ഈണം കൊടുത്തു കൊണ്ടാണ് വന്നത്.

ഹസ്സാൻ(റ) തന്നെ പറയുന്നത് ഇങ്ങനെയാണ്. ബനൂ തമീം പ്രവാചക സവിധത്തിൽ വന്നു കവിത ചൊല്ലി പെരുമ പറഞ്ഞപ്പോൾ തിരുനബി ﷺ എന്നെ വിളിപ്പിച്ചു. ഞാൻ അവർക്ക് ഇങ്ങനെ മറുപടി കൊടുത്തു. അറബി കവിതയുടെ ആശയം വായിക്കാം...

منعنا رسول الله إذ حل وسطنا * على أنف راض من معد وراغم

منعناه لما حل بين بيوتنا * بأسيافنا من كل باغ وظالم

ببيت حريد عزه وثراؤه * بجابية الجولان وسط الأعاجم

هل المجد إلا السودد العود والندى * وجاه الملوك واحتمال العظائم

"അല്ലാവിൻ തിരുദൂതർ ﷺ ഞങ്ങളിൽ വന്നപ്പോൾ
സുരക്ഷയൊരുക്കി നാം കാവൽഭടന്മാരായ്.

ചിലരോ വഴങ്ങിയും ഇതരർ ഒരുങ്ങിയും
നബിﷺയോർക്ക് വേണ്ടി നാം ഭൂമിക തീർത്തല്ലോ.

വീടകത്തായ് നബിﷺ വന്നൊരു നേരത്ത്
ആയുധമേന്തി നാം രക്ഷകരായ് നിന്നു.

'ജാബിയ ജവലാനി'ൽ കീർത്തികളെത്തുന്ന
പ്രൗഢമാം ഭവനത്തിൽ പാർപ്പിച്ചു നബിﷺയോരെ.

തുടരുന്ന ധർമവും അധികാരവും പോലെ
ക്ഷമയും ധൈര്യവുമല്ലോ മഹത്വങ്ങൾ.

إِنَّ الذَوائِبَ مِن فِهرٍ وَإِخوَتَهُم
قَد بَيَّنوا سُنَّةً لِلناسِ تُتَّبَعُ

يَرْضَى بهَا كُلُّ مَن كانَتْ سرِيرَتُهُ
تقوى الإلهِ وبالأمرِ الذي شرعوا

قَومٌ إِذا حارَبوا ضَرُّوا عَدُوَّهُمُ
أَو حاوَلوا النَّفعَ في أَشياعِهِم نَفَعوا

….

أَعِفَّةٌ ذُكِرَت في الوَحيِ عِفَّتُهُم
لا يَطمَعونَ وَلا يُرديهِمُ الطَّمَعُ

أَكرِمْ بِقَوم رَسولُ اللهِ قائِدُهُم
إِذا تَفَرَّقَتِ الأَهواءُ وَالشِيَعُ

أَعطَوا نَبِيَّ الهُدى وَالبِرِّ طاعَتَهُم
فَما وَنى نَصرُهُم عَنهُ وَما نَزَعوا

إِن قالَ سيروا أَجَدّوا السَيرَ جَهدَهُمُ
أَو قالَ عوجوا عَلَينا ساعَةً رَبَعوا

ما زالَ سَيرُهُمُ حَتّى اِستَفادَ لَهُم
أَهلُ الصَليبِ وَمَن كانَت لَهُ البِيَعُ

خُذ مِنهُمُ ما أَتى عَفواً إِذا غَضِبوا
وَلا يَكُن هَمَّكَ الأَمرُ الَّذي مَنَعوا

فَإِنَّ في حَربِهِم -فَاِترُك عَداوَتُهُم-
شَرّاً يُخاضُ عَلَيهِ الصابُ وَالسَلَعُ

ഫിഹ്റും സഹോദര വൃന്ദവുമാണല്ലോ
നേതാക്കൾ ആകുവാനായി ജനിച്ചവർ.

അവരോ പഠിപ്പിച്ചു ഉത്തമ മാതൃക
ലോകത്തിനാകെയും അനുകരിച്ചീടുവാൻ.

അല്ലാഹുﷻവിനെ നാം എങ്ങനെ വണങ്ങണം
നന്മകൾ എത്രമേൽ ശീലിക്കുക വേണം.

എല്ലാം അവർ തന്നെ നമ്മെ പഠിപ്പിച്ചു
എപ്പോഴും ഉത്തമരാം ഫിഹ്ർ ഗോത്രവും.

അനുയായികൾക്കായി നന്മ നൽകുവാൻ
ഏതു വരെയും അവർ എത്തുവാൻ ശീലിച്ചു.

പോർക്കളമായാലോ ശത്രുവിൻ മുന്നിൽ അവർ
ധീരരായ് വിജയക്കൊടികൾ പറപ്പിച്ചു.

പ്രകൃതിയായ് വന്ന നന്മകളിവയൊക്കെ
തിന്മകളെല്ലാമോ പിന്നീട് വന്നതും."

(ജാബിയ, ജവലാൻ ശാമിലെ പ്രവിശ്യകളെയാണ് കവി ഉദ്ദേശിക്കുന്നത്. അവിടെ വരെ പ്രസിദ്ധി എത്താവുന്ന വിധത്തിലുള്ള ഭവനം എന്നാണ് സാരം.)

ഈ കവിതകൾ കൂടി കേട്ടപ്പോൾ ബനൂ തമീംകാർ എല്ലാ ആയുധവും നഷ്ടപ്പെട്ടവരെ പോലെയായി. പ്രഭാഷണത്തെ മറികടക്കുന്ന പ്രഭാഷണം, കവിതയെ മറികടക്കുന്ന കവിത. ഉള്ളടക്കവും ശബ്ദവും ആവിഷ്കാരവും എല്ലാം ഒന്നിനൊന്നു മെച്ചം. ഏകസ്വരത്തിൽ അവരെല്ലാവരും ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകൻ ﷺ അവർക്ക് നിരവധി ഉപഹാരങ്ങൾ നൽകി.

https://www.facebook.com/share/14jWQ3uEiN/?mibextid=WC7FNe

ഖസ്വീദ പഠനം

07 Nov, 16:09


https://t.me/ashhaar/4409

ഉള്ളടക്കം കൊണ്ടും ഭാഷ കൊണ്ടും പ്രസംഗത്തിൽ മുന്നേറാൻ സാധിച്ചില്ല എന്ന് വന്നപ്പോൾ ഇനി കവിതയിലേക്ക് തിരിയാം എന്നായി ബനൂ തമീമുകാർ...

അവർ സബ്രിഖാൻ ബദ്ർ എന്ന അവരുടെ കവിയെ ക്ഷണിച്ചു. സബ്രിഖാൻ ചന്ദ്രനെ കുറിച്ച് പ്രയോഗിക്കുന്ന ഒരു പ്രയോഗമാണത്. സൗന്ദര്യവും ഭംഗിയും മുൻനിർത്തിയാണ് അദ്ദേഹത്തിന് അങ്ങനെ ഒരു പേര് ലഭിച്ചത്. വലിയ വാക്ചാതുരിയും കവിതാ ഭംഗിയുമുള്ള ആളായിരുന്നു അദ്ദേഹം.

അദ്ദേഹം കവിത ആലപിക്കാൻ തുടങ്ങി. അതിന്റെയും ഉള്ളടക്കം അവരുടെ കുലമഹിമയും കുടുംബത്തിന്റെ പെരുമയുമായിരുന്നു. ചില വരികളുടെ ആശയം ഇങ്ങനെ വായിക്കാം...

نحن الكرام فلا حي يعادلنا
منا الملوك وفينا تنصب البيع

وكم قسرنا من الأحياء كلهم
عند النهاب وفضل العز يتبع

ونحن نطعم عند القحط مطعمنا
من الشواء إذا لم يؤنس القزع

بما ترى الناس تأتينا سراتهم
من كل أرض هويا ثم تصطنع

فننحر الكوم عبطا في أرومتنا
للنازلين إذا ما أنزلوا شبعوا

فلا ترانا إلى حي نفاخرهم
إلا استفادوا فكانوا الرأس يقتطع

فمن يفاخرنا في ذاك نعرفه
فيرجع القوم والأخبار تستمع

إنا أبينا ولا يأبى لنا أحد
إنا كذلك عند الفخر نرتفع

تِلكَ المَكارِمُ حُزناها مُقارَعَةً
إِذا الكِرامُ عَلى أَمثالِها اِقتَرَعوا

ഉന്നതകുലജാതരാം ഞങ്ങൾക്കു കിടയൊത്ത
ഗോത്രങ്ങൾ ഒന്നുമേ ഇല്ല ഈ ഭൂവിലും.

നേതാക്കൾ അനവധിയുണ്ടല്ലോ ഞങ്ങളിൽ
ജേതാക്കളായവർ എന്നുമേ വാഴുന്നു.

എത്രയെത്ര ക്ഷേത്രങ്ങൾ ഞങ്ങൾക്കുണ്ടല്ലോ
എന്നുമെന്നും ഞങ്ങൾ ധീരന്മാരാണല്ലോ.

എത്രയെത്ര മല്ലന്മാർ തോൽപ്പിക്കപ്പെട്ടുപോയ്
ഞങ്ങളിൽ ധീരന്മാർ നേരിട്ടുവന്നപ്പോൾ.

പട്ടിണിക്കാലത്തുമൂട്ടിയല്ലോ നമ്മൾ
പശിയിൽ വിലപിക്കും പരസഹസ്രങ്ങളെ.

ഒരു ചെറു മേഘവും കാണാത്ത കാലത്തും
വർഷമായ് ഞങ്ങൾ ജനങ്ങൾക്കു തണിയേകി.

നേതാക്കൾ എത്രയോ ഞങ്ങളിൽ എത്തുന്നു
ദിക്കുകളിൽ നിന്നൊക്കെയും തുടരെയായ്.

ഉടമ്പടിയായ് പിന്നെ തുടരുന്ന ബന്ധമായ്
എത്ര കരാറുകൾ, എത്രയെത്ര നന്മകൾ.

അതിഥിയായി എത്തുന്നവർക്കൊക്കെയും ഞങ്ങൾ
ഒട്ടകമറുത്ത് നൽ സദ്യ വിളമ്പിടും.

പെരുമ പറഞ്ഞു നാം ആരോടൊരുത്തരിൽ
പിന്നീടവർ നമ്മെ ആശ്രയിച്ചീടുമേ.

അല്ലെങ്കിൽ പിന്നവർ ആത്മഹത്യാപൂർവ്വം
കഴുത്തു മുറിക്കാതെ മറ്റെന്തു ചെയ്യുവാൻ.

ആരോടും ഞങ്ങൾ പിടലി കുനിച്ചില്ല
ഏവരും ഞങ്ങൾക്ക് വിനീത വിധേയരായ്.

പെരുമ പറഞ്ഞു മത്സരിക്കും കാലം
എപ്പോഴും ഞങ്ങൾ ഒരു പടി മുന്നിലായ്.

ഞങ്ങളിൽ കാണുന്ന മേന്മകൾ ഒക്കെയും
മത്സരിച്ചിട്ടു നാം നേടിയതാണല്ലോ.

കിടപിടിക്കാൻ വന്ന പലരോടും നേരിട്ട്
കിടമത്സരത്തിൽ ജയിച്ചതാ നമ്മളും.

കുടുംബത്തിന്റെ മഹിമയും ഗോത്രത്തിന്റെ പെരുമയും ഗതകാലത്തെ വിജയങ്ങളും എണ്ണിയെണ്ണി പറഞ്ഞുകൊണ്ട് കവിത അവസാനിച്ചു.

https://www.facebook.com/share/v/1D3TrtqmUV/?mibextid=qDwCgo

ഖസ്വീദ പഠനം

06 Nov, 15:44


ദുഷ്ടരായ ശിയാക്കളുടെ ഖറാമിത ബാതിനിയ്യ

ഹിജ്റ 312 ന് നടന്ന ഈ സംഭവം അൽ ഹാഫിദ് ഇബ്ൻ കസീർ രേഖപ്പെടുത്തുന്നതായി കാണാം :

‎في المحرم منها اعترض القرمطي أبو طاهر الحسين بن أبي سعيد الجنابي – لعنه الله ولعن أباه – للحجيج وهم راجعون من بيت الله الحرام قد أدوا فرض الله عليهم، فقطع عليهم الطريق فقاتلوه دفعًا عن أموالهم وأنفسهم وحريمهم، فقتل منهم خلقًا كثيراً لا يعلمهم إلا الله، وأسر من نسائهم وأبنائهم ما اختاره، واصطفى من أموالهم ما أراد، فكان مبلغ ما أخذه من الأموال ما يقاوم ألف ألف دينار

“ആ വർഷത്തെ മുഹറം മാസത്തിൽ ഖറാമിത അബൂതാഹിറും സൈന്യവും അല്ലാഹുവിന്റെ ഭവനമായ ഹറമിൽ നിന്നും ഹജ്ജ് പൂർത്തിയാക്കി മടങ്ങുന്ന ഹാജിമാരെ തടഞ്ഞു നിർത്തുകയും അവരെ കൊള്ളയടിക്കുകയും ആക്രമിക്കുകയും ചെയ്തു. തങ്ങളുടെയും കുടുംബത്തിന്റെയും സ്വത്തിന്റെയും രക്ഷാർത്ഥം ഹാജിമാർ അവരുമായി കൊമ്പുകോർക്കുകയും അതിൽ ഒരുപാടു പേർ കൊല്ലപ്പെടുകയുമുണ്ടായി. കൃത്യമായ എണ്ണം അല്ലാഹുവിന് മാത്രമേ അറിയുകയൊള്ളൂ. സ്ത്രീകളെയും കുട്ടികളെയും പിടിച്ചുവെക്കുകയും ഒരുപാട് സ്വത്തുക്കൾ അപഹരിക്കുകയും ചെയ്തു. അത് ഏകദേശം ഒരു മില്യൻ ദീനാറോളം വരും.” (അൽ ബിദായ വന്നിഹായ, 11/149)

ഹജറുൽ അസ്വദ് മോഷണവും മസ്ജിദുൽ ഹറമിൽ വെച്ച് നടത്തിയ കൂട്ടക്കൊലയും

ഹിജ്റ 317 ൽ നടന്ന ഈ സംഭവം അൽ ഹാഫിദ് ഇബ്ൻ കസീർ തന്നെ രേഖപ്പെടുത്തുന്നത് കാണാം. ഖറാമിതകൾ ഹജ്റുൽ അസ്വദ് പിടിച്ചെടുക്കുകയും അവരുടെ നാട്ടിലേക്ക് കൊണ്ട് പോവുകയും ചെയ്തു. കൃത്യമായി പറഞ്ഞാൽ 'തർവിയ്യ' ദിനത്തിലായിരുന്നു ഈ സംഭവം അരങ്ങേറിയത്. അവിടെയുണ്ടായിരുന്ന മുസ്ലിംകളുടെ സ്വത്തുക്കുകൾ കട്ടെടുക്കുകയും ത്വവാഫ് ചെയ്തുകൊണ്ടിരുന്ന ഒരുപാട് ഹാജിമാരെ വധിക്കുകയും ചെയ്തു. കഅബയുടെ കിസ്വയിൽ പിടിച്ചു രക്ഷപ്പെടാൻ ശ്രമിച്ചവരേയും അവർ വെറുതെ വിട്ടില്ല. അന്നത്തെ അവരുടെ നേതാവ് അബൂ ത്വാഹിർ (അല്ലാഹുവിന്റെ ശാപം അവന് മേൽ ഉണ്ടാവട്ടെ) കഅബയുടെ വാതിൽക്കൽ ഇരുന്നുകൊണ്ട് പറഞ്ഞു :

أنا بالله وبالله أنا *** يخلق الخلق وأفنيهم أنا

“ഞാൻ അല്ലാഹുവിന്റെ കൂടെയാണ്, അല്ലാഹു എന്റെ കൂടെയും. അവനാണ് സൃഷ്ടികളുടെ സൃഷ്ടാവ്. ഞാൻ അവയെ നശിപ്പിക്കുന്നവൻ”

ഇബ്നു കസീർ (റഹി) പറയുന്നു, "ആ സമയത്ത് ഇഹ്റാമിലായിരുന്ന ഒരു പണ്ഡിതനോട് അദ്ദേഹം ത്വവാഫ് ചെയ്യുന്ന സമയത്ത് വാൾ കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അപ്പോൾ അദ്ദേഹം ഒരു കവിത ചൊല്ലി :

ترى المحبين صرعى في ديارهم * كفتية الكهف لا يدرون كم لبثوا

"ഈ പ്രിയപ്പെട്ടവർ അവരുടെ നാട്ടിൽ മരിച്ചുവീണു എന്നാണോ നീ കരുതുന്നത് !
എന്നാൽ അവർ ഗുഹയിലെ യുവാക്കളെ പോലെയാണ് എത്രനാൾ അതിൽ കഴിച്ചുകൂട്ടി എന്നവർക്ക് അറിയില്ല"

ഇതിനേക്കാൾ ഭയാനകമായത് അവിടെയുണ്ടായിരുന്ന മൃതദേഹങ്ങൾ അവർ സംസം കിണറിലേക്ക് വലിച്ചെറിയുകയും അവിടെ അത് മറക്കുകയും ചെയ്തു എന്നതാണ് !
(അൽ ബിദായ വന്നിഹായ 11/160)

ഖസ്വീദ പഠനം

05 Nov, 14:59


https://t.me/ashhaar/2994

ഖസ്വീദ പഠനം

04 Nov, 16:11


كفاك

ഖസ്വീദ പഠനം

04 Nov, 07:11


 أموت ويبقى كل ما قد كتبته *
فيا ليت من يقرأ كتابي دعاليا

ഞാൻ മരിക്കും, ഞാൻ എഴുതിയത് ബാക്കിയാവും. ആരെങ്കിലും എന്റെ ഈ എഴുത്തുകൾ വായിക്കുകയാണെങ്കിൽ അവർ എനിക്ക് വേണ്ടി ദുആ ചെയ്യണം.

Muhammed Naqeeb

ഖസ്വീദ പഠനം

04 Nov, 05:50


ഇബ്നു അബ്ദുൽ വഹാബിനെതിരെ ഫള്ഫരി

പ്രമുഖ പണ്ഡിതൻ മുഹ് യിദ്ദീൻ കുട്ടി ഫള്ഫരി രചിച്ച കാവ്യ കൃതി
توضيح العقيدة السنية ردا على مبتدعة الوهابية
എന്ന ഗ്രന്ഥത്തിൽ നിന്നും ഏതാനും വരികൾ

ഖസ്വീദ പഠനം

03 Nov, 18:12


https://t.me/ashhaar/2202

*أَمٰا وَاللَّهِ لَوْعَلِمَ الْأَنٰامُ ¥*
*لِمٰا خُلِقُوا لَمٰا غَفَلُوا وَنَامُوا*

*لَقَدْ خُلِقُوا لِأَمْرٍٍ لَوْ رَأَتْهُ ¥*
*عُيُونُ قُلُوبِهِمْ مَاتُو وَهَامُوا*

*مَمَاتٌ ثُمَّ قَبْرٌ ثُمَّ حَشْرٌ ¥*
*وَتَوْبِيخٌ وَأَهْوَالٌ عِظَامٌ*

*لِيَوْمِ الْحَشْرِ قَدْ عَمِلَتْ رِجَالٌ ¥*
*فَصَلُّوا مِنْ مَخَافَتِهِ وَصَامُوا*

*وَنَحْنُ إِذَا أُمِرْنَا أَوْ نُهِينَا ¥*
*كَأَهْلِ الْكَهْفِ أَيْقَاظٌ نِيَامٌ*

ഖസ്വീദ പഠനം

31 Oct, 07:50


ذكر شيخ الإسلام زكريا الأنصاري رحمه الله اثني عشر شرطًا لكلّ علمٍ يريد أن يتعلمه الإنسان أو يعلمه، وذلك في كتابه النافع المختصر (اللؤلؤ النظيم في روم التعلم والتعليم)، وقد ذكر فيه أكثر من اربعين عِلمًا بمقاصدها وفوائدها.
وله طبعات قديمة وحديثة، لكن خير من خدمه الدكتور عبدالله نذير أحمد في كتابه (خزانة العلوم) فهو شرحٌ له وإيضاح في مجال تصنيف العلوم، وزيادة عليه في مصادرها.

وقد أثبته للفائدة في القناة :
https://t.me/elkamaly1/343

أما شروط العلم تعلّمًا وتعليمًا؛ وهي اثنا عشر شرطًا؛ فقد نظمتها مسهّلا لحفظها في هذه الأبيات :

وشرطوا للعلم والتعليمِ
كما أتى في اللؤلؤ النظيمِ :

أن تبتغي بالعلمِ ما أريد لهْ
لا المالَ لا الكبرَ ولا المجادلهْ

وأن يكون الطبعُ منك قبِلَهْ
يُيَسَّرُ العبدُ لما يُخلَقُ لهْ

والعلمُ بالغايةِ ثم فلْتُحِطْ
به -مصوِّرًا مصدّقًا- شُرط

وقصد أمهات كتبه، وأنْ
يُقرئكَ الشيخُ المناصِحُ الفطِنْ

وذاكرِ الأقرانَ للتعاونِ
واحذر من الإهمالِ والتهاونِ

-علامةُ الخذلان أن تُجادلا
ولا تجيبَ سائلا أو جاهلا-

ولا تظنّ أنّ ما عندك قدْ
كفاكَ، فالزَّبَدُ ليسَ كالزُّبَدْ

ولا تجاوزْ حدّه نقصًا ولا
زيادةً؛ فتُفتضحْ بينَ المَلَا

ولا تشوّشهُ بغيرهِ، وكُنْ
أبا التلاميذِ؛ وللشيخ كالابنْ

وقد أتتكَ جملةُ الأشراطِ
عدّتُها كعدّةِ الأسباطِ

ثنتانِ والعشرُ، وقد سهّلتها
لحفظها، وعينها فجّرتها

ഖസ്വീദ പഠനം

26 Oct, 06:14


فما كان قيس هلكه هلك واحد
ولكنه بنيان قوم تهدم

ഖസ്വീദ പഠനം

24 Oct, 03:27


ادأَبْ على جمع الفضائل جاهدًا ... وأدم لها تعبَ القريحةِ والجَسَدْ
واقصدْ بها وجهَ الإله ونفعَ مَنْ ... بلغته ممن جد فيها واجتهَدْ

ഖസ്വീദ പഠനം

23 Oct, 13:44


ومما يحكى في هذا الباب أنه كان ينسخ مخطوطة لكتاب" القلائد" للحافظ إبراهيم الناجي رحمه الله، فاحتاج إلى مخطوطة أخرى كانت هي في اليمن، والتكلفة كانت غالية لاستقدامها إلى الهند، والشيخ اشترى المخطوطة غير آبه ولا مبال بثمنها الباهظ، لأنه يعلم أن العلم مهره غال، وهذا إن دل على شيء فيدل على حبه المنعدم النظير للكتب وعلى عشقه المنقطع المثيل للتحقيق، ربما يمكث فضيلته عند المكتبات أياما لتصوير ما فيها وترتيبها وتنسيقها، وعندما يرجع الشيخ بعد الترتيب يعطيهم قرصاً فيه جميع ما في المكتبة من كتب، فيتعجب إدارة المكتبة من حسن صنيعه، ربما يستقبله بعض أصحاب المكتبات بالجفاء والنكارة فلايسمحون له بالتصوير، فيعود الشيخ إلى المعهد، ثم يزور الشيخ المكتبة مرة أخرى بعد تغير الإدارة، فتسمح له فيقوم بالترتيب والتنسبق، وكان الشيخ يعتصره الهم ويغتاله الغم عندما لا تحظى الكتب بعناية من الإدارة، فتتلف صفحاتها وتنمحي سطورها، فهنا الشيخ ينبّههم على خطورة خدمة التراث خدمة تليق به، وللشيخ منة على أهل مليبار قاطبة حيث حفظ لهم التراث من الضياع والإهمال

٣) حب الخير للجميع:
من عادة المحققين للكتب أنهم إذا حصل على مخطوطة نادرة أو كتاب نفيس يبخلون بها ويضنون ولا يعطيها أحدا، بل لا لا يتحدثون عنها إطلاقا حتى يتم تحقيقه، ولكن الفقيد ـ رحمه الله ـ لم يكن كذلك، يخبر الباحثين بالنفائس، بل يَطلب ممن يشمُّ فيهم الأهلية تحقيقَ الكتاب؛ لأنّ غاية همه خروج الكتاب إلى النور، لا نسبة الفضل إلى نفسه، بل كان لا يكتب اسمه في الكتب التي ألّفها وحقّقها في البداية، ثم بعد موت والده بدأ يكتب اسمه رجاءَ دعاء الناس لوالده الكريم

ولكاتب هذه السطور تجربة شخصية في رحابة صدر الفقيد، حيث طلبت منه مخطوطة لكتابٍ في الفقه الشافعي وأنا كنت طالبا في السنة الثالثة في كلية الشريعة، جامعة الأزهر، وليس لي أي عنوان علمي سوى أني طالب في الأزهر، ولكن فضيلته لم يقصر في خدمتي، أرسل إليّ ثلاث مخطوطات للكتاب، وكانت هذه المعاملة جاذبة لقلبي نحوه، وهذه ليست إلا غيضا من فيض أو قطرة من بحر من ضمن تلك الحكايات التي حصلت للكثيرين، وهكذا المخلصون لا يهمهم إلا العلم ونشره، وأما نسبة الفضل وحبّ الشهرة فلا تجدان إليهم طريقا

٤) تبحره في علم الفلك:
مما يميّز فضيلته كذلك أنه لا يباريه مبار في ميدان الفلك ولا يجاريه مجار في ساحة الحساب، بل كان النهايةَ فيهما، وكانت له مواقف مشهودة عندما حصلت المشاكل حول رؤية الهلال في بلده، وعليه اعتمد الناس في تحديد أوقات الصلاة وإعداد التقويمات، وكان قد انتهى قبل الموت من تحديد أوقات الصلاة للسنة القادمة، وكان في مكتبته أكثر من مائة كتاب في الفلك، أكمل قراءة سبعين منها من أوله إلى آخره، ولقد اهتم بالفلك الحديث والنظريات كما درس الفلك القديم وأفكاره

وفي الحقيقة لا أبالغ إذا قلت إنه كان نظير نفسه ونسيج وحده في شخصيته وتوجهاته، رحمه الله رحمة واسعة، جزاه الله عن العلم وأهله خيرا كثيرا

🖌️كتب هذه الترجمة المختصرة محبه المخلص عبد الحكيم الأزهري

https://t.me/ashhaar/5177
https://t.me/c/1190191392/84984

ഖസ്വീദ പഠനം

23 Oct, 13:44


الشيخ أبو بكر بن كنج كويا الأغاتي رحمه الله تعالى


ولد الشخ في غرة شهر رمضان سنة ١٣٩١هـ الموافق لـ ٢١ من أكتوبر ١٩٧١ في إحدى جزائر تقع جنوب الهند والتي تسمى بـ "أغاتي" ابنا للشيخ المقرئ كنج كويا -رحمه الله-، وبعد أن تلقى القرآن الكريم من عند والده رحل الشيخ إلى ولاية كيرلا يطلب مناهل العلوم الشرعية حتى وجد الشيخ محمد علي الدارمي، ومكث عنده ست سنوات، ثم صحب الشيخ محمد الباقوي خمس سنوات، ثم واصل مسيرته العلمية متلقيا العلوم عند عدة مشايخ، منهم الشيخ العلامة أبو بكر أحمد شيخ جامعة مركز الثقافة السنية والشيخ الأستاذ إسماعيل النلكتي الشهير بشيخ الحديث في مليبار والشيخ الفقيه أُحيمِد (Cherushola Kunjahammed musliyar) رحمهم الله تعالى رحمة واسعة.

وقد اختار فضيلته جامعة معدن الثقافة الإسلامية التي أسّسها فضيلة الشيخ السيد إبراهيم البخاري مركزا لخدمته ونشاطاته المتنوعة، وقضى من عمره ما يقارب ٢٥ سنة في حرم هذه الجامعة الميمونة، وقد خرّج في جامعته جيلا متسلحا بالعلمين الشرعي والكوني مزودا بكل ما يحتاج إليه الداعية المعاصر، وقد زرع فيهم فضيلته عشق التراث ومحبة الكتب والميل لتحقيق المخطوطات، وقد أخذ الإجازة في مطالعة الكتب من الشيخ الجليل السيد أحمد زين الدين العيدروسي وهو تلميذ العلامة النحرير أحمد كويا الشالياتي -رحمه الله -، وكان أَثَرُ هذه الإجازة ينعكس في حياته العلمية كما أخذ إجازات كثيرة من عدة مشايخ، منهم المحدث الشهير الشيخ محمد مطيع والشيخ محمد عيد الحسيني النقشبندي والشيخ الحبيب أحمد بن عبد العزيز الحداد والشيخ الفقيه المعمّر محمد بن علي الشافعي، ودخل الشيخ في طريق السادة آل باعلوي على يدي السيد محمد عمر الفاروق البخاري المليباري (posotu thangal).

له مؤلفات نافعة ومقالات ممتعة باللغة العربية والمليبارية من أهمها:
* شرح لقط الجواهر
* شرح عقيدة العوام
* مصطلحات الفقه الشافعي

وكان يصارعه أمراض مختلفة في حياته حتى إنه تعرّض لعشر عمليات في جسده، وصبر على ذلك صبرا جميلا محتسبا أجره عند الله، وتوفي فضيلته سنة ١٤٤٦هـ في يوم السبت السادس عشر من شهر ربيع الثاني الموافق لـ ١٩ أكتوبر ٢٠٢٤م.

من مفاتيح شخصيته:
١) الجمع بين القال والحال

كان لا يصلي إلا جماعة، ويلتزم بالرواتب ويصوم السنن، ولا يترك الضحى والوتر ويبدأ يومه بالتهجد، ثم بالتصدق ويباشر التدريس بعد صلاة الصبح، وذلك بعد أن قرأ الفواتح إلى أرواح الأئمة والمؤلفين ويطول الدرس غالبا إلى ما بعد العشاء ويمتد في بعض الأيام إلى الفجر وكانت معه كوكبة من الطلاب تستفيد من معينه وتستزيد من منهله وتشجعه على مواصلة الدرس، وكان يصلى بعد المغرب صلاة الغائب على أموات المسلمين، وكان يقول عن ذلك لعلّ أحد من صلى عليه يشفع له في آخرته.

ومما يجب الإشادة به اهتمامه بتلاوة القرآن وقراءة الأذكار والوظائف، لا يتخلى عنها مهما كانت شغلته الشواغل وصرفته الصوارف، وكان له دفتر يسجل فيه الفوائد التي فطن إليها أثناء القراءة، ويحث طلابه كذاك على القراءة الواعية المتأنية والتفكير الدقيق العميق في معاني القرآن، وكان يبيت في المعهد أوائل التدريس حتى لا يشغله عن العلم شاغل، ويزور الأسرة مرة في الأسبوع، ولكن عندما مرض أجبرته الوالدة على المبيت في البيت المستأجر القريب من المعهد، وكان الكتاب رفيقه حتى في طريقه إلى بيته الذي لا يبعد عن المعهد إلا مسافة عشر دقائق بالكثير.

٢) عشقُه للبحثِ والتحقيقِ ومحبّته للمخطوطات:
كان الفقيد رحمه الله بحّاثة جماعة لنوادر الكتب وفرائدها، يقطع من أجلها المسافات الواسعة والأميال الشاسعة، ويزور المكتبات خارج الهند وداخلها كما يتردد إلى الجامعات، وإن وقعت عينه على كتاب مليح أو عنوان طريف يشتري أو يصور ولا يتردد في ذلك لحظة حتى أصبحت مكتبته عامرة بالنوادر وحافلة بالنفائس، ولم يكن هذا الميل لكتب التراث وذاك العشق للمخطوطات موجودا عند غالب بني جلدتنا حيث يعكفون على الكتب التي في سلم التعليم، وإذا انقدح في باله إشكال عند التدريس لا يكتفي بمطالعة الحواشي، بل لا بد من الرجوع إلى المخطوطات حتى يتحرى كل ما حول النص من أشياء ، وربّى فضيلته الطلابَ على ذلك أيضا، حيث اضطروا لمواكبة شيخهم فيما يأمرهم من البحث والتحقيق.

ഖസ്വീദ പഠനം

23 Oct, 13:37


قال السيوطي رحمه الله: في كتابه بغية الوعاة (١١٥/٢)
"رأيت بخط القاضي عز الدين ابن جماعة: وجد بخط الشيخ محيي الدين النووي ما نصه: "ما قرأ أحد هذه الأبيات، ودعا الله تعالى عقبها بشيء إلا استجيب له".


* يا مَن يرى مافي الضميرِ ويسمعُ
أنتَ المُعَدُ لكل ما يُتوقّعُ

* يا مَن يُرجّى للشدائدِ كلّها
يامَن إليهِ المُشتكى والمفزعُ

*يا مَن خزائنُ رزقهِ في قولِ كُن
اُمننْ فإنّ الخيرَ عندكَ أجمعُ

*مالي سوى فقري إليكَ وسيلةٌ
فبالافتقارِ إليك فقريَ أدفعُ

*مالي سوى قرعي لبابكَ حيلةٌ
فلئن رُدِدتُ فأيّ بابٍ أقرعُ

*ومَنِ الذي أدعو وأهتفُ باسمهِ
إن كان فضلكَ عن فقيركَ يُمنعُ

*حاشا لجودكَ أن تُقنِطَ عاصياً
الفضلُ أجزلُ والمواهبُ أوسعُ

*بالذّلّ قد وافيتُ بابكَ عالماً
أنّ التذللَ عند بابكَ ينفعُ

*وجعلتُ معتمدي عليكَ توكلاً
وبسطتُ كفّي سائلاً أتضرعُُ

*فبحقِ من أحببتَهُ وبعثتَهُ
وأجبتَ دعوةَ من بهِ يتشفعُ

*اجعل لنا من كلّ ضيقٍ مخرجاً
والطف بنا يامن إليهِ المرجعُ..

اجعل لنا من كلّ ضيقٍ مخرجاً
والطف بنا يامن إليهِ المرجعُ..


الفوائد العامة

ഖസ്വീദ പഠനം

23 Oct, 13:35


ما أحسن ما قاله الحافظ الشمس محمد بن ناصر الدين الدمشقي‌:
إذا كان هذا كافرا جاء ذمّه‌ .. و تبّت يداه فى الجحيم مخلّدا أتى أنه في يوم الاثنين دائما .. يُخفّف عنه للسّرور بأحمدا فما الظنّ بالعبد الذي عاش عمره‌ .. بأحمد مسرورا و مات موحّدا !؟

صلى الله عليك يا سيدي يا رسول الله 💚

ഖസ്വീദ പഠനം

23 Oct, 13:33


لو أبصر الشّيطان طلعة نوره * في وجه آدم كان أول من سجد
(سبل الهدى والرشاد ١/‏٧٦)

ആദം നബി(അ) ൻ്റെ തിരുമുഖത്തുള്ള മുത്ത്നബി ﷺ യുടെ പ്രകാശോദയത്തെ കാണാൻ പിശാചിന് നിയോഗമുണ്ടായിരുന്നുവെങ്കിൽ ആദം നബി(അ)നെ ആദ്യം സുജൂദ് ചെയ്യുക ഇബ്ലീസാകുമായിരുന്നു.

اللهم صل وسلم وبارك عليه وعلى آله 💚

#افرحوا_بسيدنا_النبي_ﷺْ

ഖസ്വീദ പഠനം

22 Oct, 17:17


“എന്റെ പ്രേമഭാജനമേ.... അങ്ങ് രോഗിയായപ്പോൾ ഞാൻ സന്ദർശിച്ചു. ദുഃഖത്താൽ ഞാനും രോഗിയായി…
ഇപ്പോഴിതാ സുഖപ്പെട്ടപ്പോൾ അങ്ങ് എന്റെയരികിൽ വന്നു, ആ തിരുമുഖം കണ്ടതോടെ എന്റെ രോഗവും അകന്ന് പോയിരിക്കുന്നു…”

രോഗിയായി കിടക്കുന്ന ഇമാം ശാഫി , തന്നെ സന്ദർശിക്കാൻ വന്ന ആത്മമിത്രവും ശിഷ്യനുമായ ഇമാം അഹ്മദിനോട് ചൊല്ലിയ കവിത….
നല്ല സൗഹൃദത്തെ മുറുകെ പിടിക്കുക. തണൽ മരം പോലുള്ള ചില സൗഹൃദങ്ങളുണ്ട്. അടുത്തിരുന്നാൽ നമുക്കത് തണലും ഫലങ്ങളും തരുന്നു. ഉപദ്രവങ്ങൾ ഒന്നു പോലുമില്ലാതെ….

ഖസ്വീദ പഠനം

22 Oct, 16:28


Document from ♦️♦️♦️♦️♦️

ഖസ്വീദ പഠനം

22 Oct, 15:50


عَلى قَدْرِ أهْلِ العَزْم تأتي العَزائِمُ
وَتأتي علَى قَدْرِ الكِرامِ المَكارمُ
وَتَعْظُمُ في عَينِ الصّغيرِ صغارُها
وَتَصْغُرُ في عَين العَظيمِ العَظائِمُ

ഖസ്വീദ പഠനം

22 Oct, 11:01


كفاك

ഖസ്വീദ പഠനം

22 Oct, 10:19


أتى رمضانُ مَزرعَةُ العِباد
لتَطْهير القُلوب من الفساد
فأدِّ حقوقَه قولاً وفعلاً
وزادك فاتَّخذه إلى الْمعَاد
فمن زَرع الْحُبوبَ وما سقاها
تأوَّه نادماً يومَ الْحَصاد

ഖസ്വീദ പഠനം

22 Oct, 05:14


അനുരാഗങ്ങളുടെ അറ്റമില്ലാത്ത അനുഭൂതികളുടെ പേരാണ് ഹുബ്ബു റസൂൽ,
വിശ്വാസികളോട് അവരുടെ ആത്മാവിനെക്കാൾ അടുത്തിരിക്കുന്ന
سيدنا_محمد ﷺ🤍
മുത്തുനബി(സ). വിശുദ്ധ ഖുർആൻ
ഇങ്ങിനെയാണ് പറഞ്ഞുതരുന്നത്.
നമ്മുടെ ശരികൾ കാണുമ്പോൾ റബ്ബിനെ സ്തുതിക്കുന്ന മുത്തുനബി(സ). നമ്മുടെ തെറ്റുകൾ കാണുമ്പോൾ നമുക്ക് വേണ്ടി പൊറുക്കലിനെ തേടുന്ന മുത്തുനബി(സ). ഹദീസ് പറഞ്ഞുതരുന്നത് ഇങ്ങിനെയാണ്.

ആ വലിയ പ്രഖ്യാപനമുണ്ട്, എന്റെ ജീവിതവും വഫാത്തും നിങ്ങൾക്ക് ഖൈറാണ്. വിശ്വാസികൾക്ക് കരുത്തും പ്രതീക്ഷയുമാണിത്. എങ്ങിനെ ഹുബ്ബ് പൊട്ടി മുളക്കാതിരിക്കും. അത്രക്കുമില്ലേ മുകളിലെ വാചകങ്ങളുണ്ടാക്കുന്ന അനുരാഗം.

"ഖാഫ് നൂന് കമാലിയത്ത്
ഖദം പിടിച്ച് മണക്കുവാൻ
ഖാദിറായ മുഹമ്മദോട്
കരഞ്ഞ് നീണ്ട് കൊതിച്ച് ഞാൻ"

ഇച്ചയുടെ വരികളാണിത്.

فَلَسْتُ أَرَى إِلاَّ النَّبِيَّ مـُحَمَّدًا
لِتَفْرِيجِ كُرْبَاتِي وَنَيْلِ الْمَآرِبِ
إِلَيْكَ رَسُولَ اللَّهِ وَجَّهْتُ وِجْهَتِي
فَإِنَّكَ بَابُ اللَّهِ مَوْلَى الرَّغَائِبِ

"അല്ലാഹുവിന്റെ ദൂതാരേ....
അങ്ങയിലേക്ക് എന്റെ മുഖത്തെ ഞാൻ മുന്നിടീക്കുന്നു. കാരണം, അവിടുന്ന് ആഗ്രഹങ്ങൾ ഏറ്റെടുത്ത് നടത്തിത്തരുന്ന അല്ലഹുവിലേക്ക് ചേരാനുള്ള കവാടമാണ്"

നാല് മദ്ഹബിലും പ്രാവീണ്യമുണ്ടായിരുന്ന കേരളം ദർശിച്ച ഉന്നത ഫഖീഹും, ഇമാം അഹ്മദ് റസാഖാൻ(റ)വിന്റെ ശിഷ്യനും ഖലീഫയുമായിരുന്ന അല്ലാമാ ശൈഖ് ശാലിയാതി(റ)യുടെ വരികളാണ്
മുകളിലുള്ളത്.

ഖസ്വീദ പഠനം

21 Oct, 15:34


لَا يَحْمِلُ الحِقْدَ مَنْ تَعْلُو بِهِ الرُّتَبُ

وَلَا يَنَالُ العُلا مَنْ طَبْعُهُ الغَضَبُ


https://www.facebook.com/share/v/rPxMEkzRzHxzz1eM/?mibextid=qDwCgo

ഖസ്വീദ പഠനം

20 Oct, 07:42


إذا ما أتاك الدهر يوما بنكبة
فأفرغ لها صبرا ووسع لها صدرا
فإن تصاريف الزمان عجيبة
فيوما ترى يُسرا ويوما ترى عُسرا

ഖസ്വീദ പഠനം

20 Oct, 01:53


ഇമാമുനാ ശാഫിഈ رَضِيَ اللهُ عَنْهُ കർബലയെ അനുസ്മരിച്ച് എഴുതിയ നീണ്ട കവിതയിൽ നിന്ന് അൽപ്പം...

تأوّه قلبــي والفؤاد كئيـب وأرّق نومي فالسهاد عجيبُ

'ആഹ്, എന്റെ ഹൃദയം നോവുന്നു,അന്തരംഗം നൊമ്പരം കൊള്ളുന്നു,ഉറക്കം നഷ്ടപ്പെടുന്നു, നിദ്രാരാഹിത്യം ഭീകരം തന്നെ !

تزلزلت الدنيـا لآل محــمــدٍ وكادت لهم صمّ الجبال تذوب

'മുഹമ്മദിന്റെ ﷺ കുടുംബത്തിനു വേണ്ടി ഭൂമി കുലുങ്ങി,ബധിരരായ പർവ്വതങ്ങൾ പോലും ഉരുകിയൊലിക്കാൻ തുടങ്ങി'

وغارت نجوم واقشعـرت كواكــب وهتك أستارٍ وشـُق جيـوب

'നക്ഷത്രങ്ങൾ അസ്തമിച്ചു,ഗ്രഹങ്ങൾ വിറ കൊണ്ടു,യവനികകൾ തകർന്നു,കുപ്പായങ്ങൾ വലിച്ചു കീറപ്പെട്ടു.

يُصلّى على المبعوث مـن آلِ هاشمٍ ويُغزى بنــوه إن ذا لعجيـب

'ഹാശിം കുടുംബത്തിലെ ദൂതനു വേണ്ടി സ്വലാത്തു ചൊല്ലുകയും അതേ സമയം അവിടുത്തെ കിടാങ്ങൾക്കെതിരെ പൊരുതുകയും ചെയ്യുന്നത് അതിശയം തന്നെ !

لئــن كـان ذنـبي حــب آل محمدٍ فذلك ذنب لســت عنه أتـوب

'എന്റെ പാപം മുഹമ്മദിന്റെﷺ കുടുംബത്തോടുള്ള സ്നേഹമാണെങ്കിൽ ഞാൻ ഒരിക്കലും ഖേദിച്ച് മടങ്ങാതിരിക്കുന്ന ഒരു പാപമായിരിക്കും അത് !

هم شُفعائي يوم حشري وموقفـي إذا ما بدت للنـاظرين خطوب

നോക്കി നിൽക്കുന്നവർക്ക് കാര്യം ഗൗരവമായി അനുഭവപ്പെടുന്ന പുനർജന്മ നാളിലും വിചാരണ വേളയിലും അവരാണെന്റെ ശുപാർശകർ !

ഇമാമുനാ ബൂസൂരി رَضِيَ اللهُ عَنْهُ, ഇമാമുനാ ഹുസൈൻ رَضِيَ اللهُ عَنْهُ വിനെയും കർബലയെയും അനുസ്മരിച്ചു ചൊല്ലുന്നു.

وبريحانتين طيبهما منك* *الذي أودعتهما الزهراء

'രണ്ട് റൈഹാൻ പുഷ്പങ്ങൾ,ആ പുഷ്പങ്ങളുടെ സുഗന്ധം നബിയേ അങ്ങയിൽ നിന്നാണ്,അവയെ സഹ്റ رَضِيَ اللهُ عَنْهُا യിൽ നിക്ഷേപിക്കുകയും ചെയ്തു'

كنت تؤويهما إليك كما آوت من الخط نقطتيها الياء

'യ' എന്ന അക്ഷരം അതിന്റെ രണ്ട്‌ പുള്ളികളെ വരയിൽ നിന്നും എപ്രകാരം തന്നിലേക്ക്‌ അഭയമാക്കി കൂട്ടിയോ അപ്രകാരം
തങ്ങൾ അവർ രണ്ട്‌ പേരെയും തങ്ങളിലേക്ക്‌ അഭയമായി കൂട്ടി അണക്കുന്നവരായിരുന്നു'

وقست منهم قلوب على من بكت الارض فقدهم والسماء

'ആർക്കു വേണ്ടിയാണോ ആകാശവും ഭൂമിയും നഷ്ടം കൊണ്ട് വിലപിച്ചത്,അവരോട് അക്രമം ചെയ്തവരുടെ ഹൃദയങ്ങൾ ക്രൂരമായി'

فابكهم ما استطعت إنّ قليلاً في عظيم من المصاب البكاء

'അത് കൊണ്ട് നിങ്ങളുടെ കഴിവിനനുസരിച്ച് പ്രവാചകർ ﷺ തങ്ങളുടെ കുടുംബത്തിന്നു വേണ്ടി വിലപിക്കുക,കാരണം ആപത്തേൽക്കപ്പെട്ട ആളുകൾക്ക്‌ ചെയ്യാവുന്ന കാര്യങ്ങളിൽ നിന്നും ഏറ്റവും ചുരുങ്ങിയ കാര്യം വിലാപമാണ്'

كل يوم وكل أرض لكربي منهم كربلا وعاشوراء

'അവരോടുള്ള എന്റെ ദുഃഖം നിമിത്തം എല്ലാ സ്ഥലങ്ങളും എനിക്ക് കർബലയും എല്ലാ ദിവസങ്ങളും എനിക്ക് ആശൂറാഉം ആണ്‌'

സുൽത്താനുൽ ഹിന്ദ് ഗരീബ് നവാസ് ശൈഖ് അജ്മീർ ഖാജാ رَضِيَ اللهُ عَنْهُ വിൻറെ പ്രസിദ്ധമായ ഒരു പാർസി കവിതയുണ്ട്.

شاہ است حسین، بادشاہ است حسین

'ഹുസൈൻ رَضِيَ اللهُ عَنْهُ വാണ് രാജാവ്,ഹുസൈൻ رَضِيَ اللهُ عَنْهُ വാണ് ചക്രവർത്തി.

دین است حسین،دین پناہ است حسین

ഹുസൈൻ رَضِيَ اللهُ عَنْهُ വാണ് ദീൻ,ദീനിന്റെ പരിചയും ഹുസൈൻ رَضِيَ اللهُ عَنْهُ തന്നെ,

سر داد، نداد دست درِ دست یزید

യസീദിന് തല കൊടുത്തു,പക്ഷെ കൈ കൊടുത്തില്ല.
حقا کہ بنائے لا الہ است حسین

സത്യത്തിന്റെ നിലനിൽപ്പ് ഹുസൈൻ رَضِيَ اللهُ عَنْهُ വിലല്ലാതെയില്ല'

ഇമാമുനാ ശാഫിഈ رَضِيَ اللهُ عَنْهُ ഇത്തരം അഭിശപ്തൻമാർ നബി ﷺ തങ്ങൾക്കും കുടുംബത്തിന്നും സ്വലാത്തുകൾ ചൊല്ലുകയും അധികാരവും സ്ഥാനലബ്ധികളും വരുബോൾ അഹ്ലുൽ ബൈത്തിനെ കല്ലെറിയുകയും ചെയ്യുന്ന വിരോധാഭാസത്തെ പരിഹസിക്കുബോൾ ഒരുപടിയും കൂടി മുന്നിൽ കടന്ന് ഇമാമുനാ ബൂസൂരി رَضِيَ اللهُ عَنْهُ തനിക്ക് എല്ലാ ദിനങ്ങളും ആശൂറാഉം എല്ലാ സ്ഥലങ്ങളും കർബലയുമാണന്ന് പ്രഖ്യാപിക്കുന്നു, തുടർന്ന് ശൈഖ് അജ്മീർ ഖാജാ തങ്ങൾ സത്യത്തിൻറെ നില നിൽപ്പിന്ന് ഹുസൈനിയ്യത്തിനെ സ്വീകരിക്കാൻ ആഹ്വാനം ചെയ്യുന്നു.

ഖസ്വീദ പഠനം

19 Oct, 12:41


الديوان » العصر العثماني » ابن علوي الحداد » يا سعد قلبي حزين

عدد الأبيات : 16

يا سعد قلبي حزين
على فراق الربوع
قد زاد منه الحنين
وساعدته الدموع
ناديت هل من معين
بدمعه والخشوع
من كل عاشق مكين
قد طال منه النزوع
إلى عريب الحمى
النازلين الكثيب
فيهم عذيب اللمى
فردا جمال الغريب
رماه لما رمى
قلبي بسهم مصيب
فصار مثلي رهين
طول الزمان يلوع
مسكين ما له قرار
ولا لقلبه سكون
الليل مثل النهار
والوقت كله شجون
والقصد خلع العذار
عنده وطي الشؤون
واليوم مثل السنين
والوتر مثل الجموع
يا هل لأيامنا
بالمنحنى والنقا
من عودة بالهنا
لكي يزول الشقا
وينمي ذا العنا
بالقرب ثم اللقا
أرجو القوي المتين
ربي إليه رجوع


اقرأ أيضاً ل ابن علوي الحداد :
يا ربنا يا ربنا
يلومونني واللوم ما أنا تاركه
أقوم بفرض العامرية والنفل
فيم الركون إلى حقيقتها
يا زائري حين لا واش من البشر
إن كان هذا الذي أكابده
هل للذي جد بالأظعان يا حادي
أموت بدائي والدوا في يديكم
ألا يا نفس ويحك كم تواني
وصيتي لك يا ذا الفضل والأدب

عبد الله بن علوي بن محمد الحداد، فقيه شافعي، وعالم في عقيدة أهل السنة والجماعة على منهج الأشاعرة، وفي السلوك والتربية من مدينة تريم في حضرموت اليمنية، نهج طريق الصوفية..

ഖസ്വീദ പഠനം

18 Oct, 19:03


إمام المُرسلينَ فداكَ رُوحـــي = وأرواحُ الأئمةِ والدُّعــــاةِ
رسولَ العالمينَ فداكَ عرضي = وأعراضُ الأحبّةِ والتُّقــاةِ
ويا علم الهدى يفديك عمري = ومالي.. يا نبي المكرماتِ!!
فداكَ الكون يا عَطِرَ السجايا = فما للكون دونك من زكاةِ

ഖസ്വീദ പഠനം

17 Oct, 13:23


كل المدائح والمحامد تبتغي
شرف الوقوف على جناب المصطفى

صلى عليك الله يا عَلم الهدى
وعلى الصحاب ومن أطاعك واقتفى

ഖസ്വീദ പഠനം

17 Oct, 08:48


تعدو الوحوشُ على الفرائسِ إنْ تَجُعْ
أمَّا ابنُ آدمَ حين يشبعُ يعتدي

വന്യജീവികൾ വിശക്കുമ്പോൾ മാത്രമാണ് ഇരകളുടെ മേൽ ചാടി വീഴുന്നത്, എന്നാൽ മനുഷ്യർ വയറു നിറയുമ്പോഴാണ് മറ്റുള്ളവരെ ശല്യപ്പെടുത്താൻ തുനിയുക

ഖസ്വീദ പഠനം

17 Oct, 08:46


إِنَّ الفَقيهَ هُوَ الفَقيهُ بِفِعلِهِ
لَيسَ الفَقيهُ بِنُطقِهِ وَمَقالِهِ
وَكَذا الرَئيسُ هُوَ الرَئيسُ بِخُلقِهِ
لَيسَ الرَئيسُ بِقَومِهِ وَرِجالِهِ
وَكَذا الغَنِيُ هُوَ الغَنِيُ بِحالِهِ
لَيسَ الغَنيُّ بِمُلكِهِ وَبِمالِهِ

വാക്കും ഉപദേശങ്ങളും
നോക്കി ഒരാളെ പണ്ഡിതനെന്ന് പറയാനൊക്കില്ല,
പ്രവർത്തനങ്ങൾ നന്നാകുമ്പോഴാണ് പണ്ഡിതൻ പണ്ഡിതനാവുന്നത്,

അണികളെയും
കൂട്ടാളികളുടെയും എണ്ണംനോക്കി
നേതാവ് നല്ലവനാണെന്ന് പറയാൻ കഴിയില്ല,
സ്വഭാവവും യോഗ്യതകളുമാണ്
നേതാവിനെ നേതാവാക്കുന്നത്.

സമ്പത്തും അധികാരങ്ങളും
കൂടുതലുള്ളവനല്ല സമ്പന്നൻ,
ക്രയവിക്രയങ്ങൾ നോക്കിയാണ്
ഒരാളുടെ സമ്പന്നത മനസ്സിലാക്കേണ്ടത്.

*ഇമാം ശാഫി (റ)*

1,813

subscribers

2,140

photos

78

videos