"മേനി മറക്കാത്ത പെണ്‍കൊടിയെ
നിന്‍ ഖല്‍ബിലുളളതെന്താണ്
മരിക്കുമ്പോള്‍ നിന്‍ ചാരെ
നിന്‍ ഖബറിനുളളില്‍ ആരാണ് ?
പൂമേനീ പുറത്ത് കാട്ടി
നടന്നിടുന്ന പെണ്ണേ....
ഇതെന്ത് ഫാഷനാ...
നീ മരിച്ചു ചെന്നാലസ്വദിച്ചിടൂല
സുഗന്ധ വാസനാ.......
നാലാളെ മനം കവരാന്‍
കൊന്ചിക്കുഴയുന്നോളെ
ഈ കാലം മോശമാ
വല്ലാതടുത്തുപോയാല്‍
ഒടുക്കം നിന്റെ തടിയ്ക്ക്
ദോഷമാ........
നിന്‍ മേനി ക്കവകാശി പുഴുക്കളല്ലെ..
രണ്ടു കണ്ണും തിന്നൂലെ
പിന്നെ നിന്നെ കണ്ടാല്‍
ഏതൊരുത്തന്നും
പേടി തോന്നൂലേ......."
ശരീരം മറക്കാതെയുളള
ഈ പോക്ക്, മറ്റുളളവര്‍ക്ക്
വേണ്ടി ശരീരം
പ്രദര്‍ശന വസ്തുവാക്കുന്ന
സ്ത്രീ കള്‍ ചിന്തിക്കുന്നുണ്ടോ....
പാമ്പും തേളും പുഴുക്കളുമാണീ
ശരീരത്തിന് അവകാശിയെന്ന്,
ഇത്രയും ഒന്ന് ആലോചിക്കുക,
പെണ്ണേ, നിന്റെ സൗന്ദര്യം
നിന്റെ ഭര്ത്താവിനാണ്.....
കൗമാരക്കാരീ....ആലോചിക്ക്,
എന്റെ ശരീരം മറ്റുളളവരുടെ
കണ്ണുകൾക്ക് വ്യഭിചാര ,
വസ്തുവാക്കാനുളളതല്ല
എന്ന്,....
അവസാനം നീ മനം
കുളിർപ്പിച്ചവര്
പോലും കൂടെയില്ല
അവര് പേടിക്കും
മുഖത്തെ രണ്ടു
ഗുഹകള് കണ്ട്,
അതിലൂടെ ഇറങി വരുന്ന
പുഴുക്കളെ കണ്ട്.
നമ്മുടെ സഹോദരിമാര്‍ക്ക്
നല്ല ബോധം നല്‍കി റബ്ബ്
അനുഗ്രഹിക്കട്ടെ ...
ആമീന്‍ ..